താൾ:CiXIV28.pdf/313

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൯

ടുഒക്കുംഎന്നുവിചാരിച്ചുക്രൂരസംഹാരംതുടങ്ങിയാറെബെൎഹ്നൎദ്ദതാൻ
ബദ്ധപ്പെട്ടുവന്നുദുയിച്ചരെശമിപ്പിച്ചുകൊന്രദ്‌രാജാവിനെക്രൂശ
എല്പിപ്പാൻശ്രമിച്ചു–ആയവന്നുരാജ്യകാൎയ്യംനിമിത്തംകഴിവില്ല
എന്നുതൊന്നിയപ്പൊൾസ്പൈരിൽപ്രജാസംഘംകൂടിയാറെബെ
ൎഹ്നൎദ്ദഅന്യൻഎങ്കിലുംവാക്കിന്റെഅധികാരത്താൽരാജാവെയും
ജനങ്ങളെയുംജ്വലിപ്പിച്ചു–രാജാവുംഎണ്ണമില്ലാതൊളംദുയിച്ചപു
രുഷസ്ത്രീകളുംക്രൂശ്എറ്റുഉടനെകിഴക്കൊട്ടുപുറപ്പെടുകയുംചെയ്തു–
ഫ്രാഞ്ചിരാജാവുംക്രൂശപടയുംപിഞ്ചെന്നുആസ്യയൊളംവന്നാറെ൧൧൪൭
യവനരുടെദ്രൊഹത്താൽക്ഷാമവുംദിഗ്ഭ്രമവുംനാശവുംപറ്റിഅല്പം
ചിലർമാത്രംയരുശലെമിൽഎത്തുകയുംചെയ്തു–രാജാക്കമ്മാർഇരുവ
രുംനാണിച്ചുമടങ്ങിയാറെലൊകർബെൎഹ്നൎദ്ദൊടുവളരെകൊപിച്ചു൧൧൪൯
അവനൊഇതഅഹമ്മതിയൊടെപൊയവരുടെപാപശിക്ഷആ
കുന്നുപല
ൎക്കുംസ്വൎഗ്ഗപ്രാപ്തിസാധിച്ചിരിക്കുംഞാൻദൈവത്തിന്റെര
ഹസ്യംഅറിയുന്നവനുമല്ലല്ലൊഎന്നുചൊല്ലിആശ്വാസംപറഞ്ഞു
അപ്പൊൾപാപ്പാനൊൎമ്മന്നരാജാവിന്റെസഹായത്താൽരൊമെ൧൦൫൨
ക്കുമടങ്ങിപൊയാറെബെൎഹ്നൎദ്ദഅവന്നുഒരുപ്രബന്ധംഎഴുതിഅയ
ച്ചു–അച്ശനായഞാൻനിന്റെഉയൎച്ചയെവിചാരിച്ചാൽവീഴ്ചെക്ക്ശ
ങ്കിക്കുന്നു–നീആർമഹാചാൎയ്യനല്ലൊഅപൊസ്തലരുടെഅവകാശി
ആട്ടിങ്കൂട്ടത്തിന്നുമാത്രംഅല്ലഇടയമ്മാൎക്കകൂടെഇടയനാകുന്നു–നീ
വലിയവൻഎങ്കിലുംഭയംവളരെഅടുത്തിരിക്കുന്നു–കെഫാഎനി
ക്കപൊന്നുംവെള്ളിയുംഇല്ലഉള്ളത്ഞാൻതരാംഎന്നുപറഞ്ഞ
ല്ലൊ–പൊന്നുനിണക്കുണ്ടായ്‌വൎദ്ധിച്ചത്അപൊസ്തലന്യായത്താലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/313&oldid=188157" എന്ന താളിൽനിന്ന് ശേഖരിച്ചത്