താൾ:CiXIV28.pdf/289

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൫

രറുത്തുരണ്ടുരാജ്യങ്ങളിലുംസഭാക്രമംഒരുപൊലെഎന്നുകല്പിച്ചു–
നൊൎവ്വസ്കൊതർവെന്തരെയുംഅവൻജയിച്ചുചിലരാൽപടയു
രൊപകൈസർഎന്നുവിളിക്കപ്പെടുകയുംചെയ്തുഅവൻതാൻപാപ
മൊചനത്തിന്നായിരൊമയാത്രചെയ്തുദുയിച്ചകൈസരെകണ്ടുമ൧൦൨൭
കളെകൊടുത്തുസാധാരണസമാധാനത്തിന്നായിഉത്സാഹിക്കയുംചെ
യ്തുഅന്നുമുതൽനൊൎത്മന്നരിൽമ്ലെഛ്ശതയുംകടല്പിടിയുംകവൎച്ചയും
വിട്ടുഅവർകൃഷിചെയ്തുദശാംശംകൊടുത്തുരാജാക്കമ്മാരെക്കാളുംഅ
ദ്ധ്യക്ഷമ്മാരെഅധികംമാനിച്ചുസഭാചാരത്തിന്നുകീഴ്പെടുകയുംചെയ്തു–
ഇപ്രകാരംയുരൊപയുടെവടക്കുംകിഴക്കുംപുതിയവംശങ്ങൾപലതും
ക്രിസ്തശരീരത്തിൽഅവയവങ്ങളായിചമയുമ്പൊൾതെക്കുഇസ്ലാംപ്ര
വെശിച്ചസ്പാന്യയിൽക്രിസ്ത്യാനർവിടാതെചെറുത്തുനിന്നു–ആദി
യിൽഅറവികൾക്രീസ്ത്യാനരെവിശ്വാസംനിമിത്തംഹിംസിച്ചില്ലപല
ബാല്യക്കാരുംകൊൎദ്ദൊവയിൽവിദ്യാലയംപുക്കുഅറവിഭാഷപഠി
ച്ചുയവനരിൽനിന്നുസാധിച്ചജ്ഞാനംവൈദ്യംജ്യൊതിഷംഗണി
തംമുതലായവിദ്യകളെശീലിച്ചുബുദ്ധിയുള്ളപ്രഭുക്കൾരണ്ടുജാതി
കളെഒന്നാക്കുവാനുംശ്രമിച്ചു–എങ്കിലുംഈരണ്ടുചെരുന്നില്ലഎന്നു
സ്പഷ്ടമായ്‌വന്നു–പട്ടക്കാൎക്കമുസല്മാനരാൽപരിഹാസവുംഹിംസയും
സംഭവിപ്പാൻഒരൊരൊസംഗതിഉണ്ടായിസ്പാന്യരുംകള്ളനെബി
യെദുഷിച്ചുപറഞ്ഞുമരണംഎല്ക്കും അതിനാൽക്രീസ്ത്യാനർ൨വകക്കാരാ
യിപിരിഞ്ഞു–ചിലർമിണ്ടാതെസകലവുംസഹിച്ചുഹിംസെക്കസംഗതി
വരുത്തരുത്എന്നുംവള്ളിപ്പുലിപൊലെഅല്ലഅരനിറക്കാരനായിരി
ക്കെണംഅള്ളമുഹമ്മതഎന്നപെരുകളെകെൾക്കുമ്പൊൾയെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/289&oldid=188114" എന്ന താളിൽനിന്ന് ശേഖരിച്ചത്