താൾ:CiXIV28.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൮

ടിച്ചാറെ കൎത്താവിന്റെഅത്താഴംഅനുഭവിച്ചുആത്മാവെദൈ
൮൧൪ജനു.൨൮ വത്തിൽഭരമെല്പിച്ചുഉറങ്ങിപൊകയുംചെയ്തു–അവൻതന്റെത
ലമുറയിൽദൈവത്തെസെവിച്ചുവിൻഫ്രീദദുയിച്ചരിൽതുടങ്ങിയ
വെലെക്കസമാപ്തിവരുത്തിയതുമെലിൽവരുന്നപുരുഷാരങ്ങൾക്ക
എത്രയുംഉപകാരമായ്‌വന്നിരിക്കുന്നു–

൨.,നൊൎമ്മന്നർസ്ലാവർമുതലായയുരൊപജാതികൾസഭയിൽകൂടിയത്‌(൮൧൪-൧൦൮൫)
മഹാകരൽമരിച്ചതിന്റെശെഷംഅവന്റെകയ്യൂക്കിനാൽഎക
ശാസനയിൽഅകപ്പെപ്രഭുക്കന്മാരുംഇടവകക്കാരുംഎവിടെയും
അതിക്രമിച്ചുകൊയ്മയെനിരസിച്ചുപൊരുകയാൽരാജ്യങ്ങൾതമ്മി
ൽപിരിഞ്ഞുഐക്യംകാണായ്കയാൽശക്തിഇല്ലാതെപൊയി–ഇ
ങ്ങിനെകലക്കംഉണ്ടായസമയത്തിൽഒരൊരുത്തൻരാജ്യവെപ്പുക
ളെയുംസഭാക്രമങ്ങളെയുംകൂട്ടാക്കാതെആകുന്നെടത്തൊളംത
ന്റെകയ്യിലുംവാളിലുംആശ്രയിച്ചുവീൎയ്യംപ്രവൃത്തിക്കുമ്പൊൾനൊൎത്മ
ന്നർസ്ലാവർമജാരർമുതലായപരജാതികൾഎവിടെനിന്നുംസഭ
ക്കാരെഅതിക്രമിച്ചുപലനാശങ്ങളെയുംചെയ്തുശിക്ഷിക്കയാൽഒരൊ
രൊരാജ്യക്കാർപിന്നെയുംഒരുമപ്പെട്ടുതടുപ്പാനുംമ്ലെഛ്ശവംശങ്ങ
ളെക്രിസ്തുസഭയിൽചെൎപ്പാനുംസംഗതിവന്നിരിക്കുന്നു–

൮൧൪–൪൦അതിന്റെവിവരം–ഫ്ലുദ്വിഗകൈസർഒരിക്കലുംചിരിക്കാതെനി
ത്യംകവിണ്ണുപ്രാൎത്ഥിച്ചുകൊണ്ട്എത്രയുംഭക്തനുംവിദ്വാനുംആയിരു
ന്നുഎങ്കിലുംരാജ്യകാൎയ്യത്തിന്നുപ്രാപ്തിഇല്ലാതെസന്യാസികളെയും
അദ്ധ്യക്ഷന്മാരെയുംഅത്യന്തംശങ്കിച്ചുഅവരുടെകല്പനയാലെക

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/262&oldid=188065" എന്ന താളിൽനിന്ന് ശേഖരിച്ചത്