താൾ:CiXIV28.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൭

ൻഫ്രീദ്ഇവൻസഭെക്കനിഴലാകുംഎന്നുകണ്ടുചാതിക്കാരംപിടി
ക്കയാൽജകൎയ്യപാപ്പാസ്വാധീനമായിരാജാവെന്നുവാഴ്ത്തി–ഫ്രങ്കവംശ൭൫൨
ത്തിൽപെരിയൊരുടെസമ്മതത്തൊടുംകൂടപിപ്പിൻഹ്ലുദ്വിഗിന്റെസ
ന്തതിക്കക്ഷൌരംചെയ്യിച്ചുഅവരെമഠത്തിൽപാൎപ്പിച്ചുതാൻകിരീടം
ധരിക്കയുംചെയ്തു–പാപ്പാപട്ടാഭിഷെകത്തിന്നായിവിൻഫ്രിദെനി
യൊഗിച്ചുഅവൻശമുവെലിൽകെൾ്ക്കുന്നപ്രകാരംപിപ്പിനെരാജാ
സനത്തിരുകയുംചെയ്തു–ഇതുകൌശലത്താൽസാധിച്ചതനിമത്തം
പാപ്പാവിന്നുകിരീടവുംരാജാസനവും കല്പിച്ചുകൊടുപ്പാൻന്യായമു
ണ്ടെന്നുപിറ്റെകാലത്ത്ഒരുഭാവംഉണ്ടായി–

അനന്തരംവിൻഫ്രീദ്‌യൌവനകാലത്തിൽയെശുവെഅറിയിച്ചു
നടന്നു ഫ്രീസനാടുകാണ്‌മാൻആഗ്രഹിച്ചുലുല്ല്എന്നപ്രിയശിഷ്യനി
ൽമയിഞ്ചാസനംസമൎപ്പിച്ചുതാൻനിത്യംവായിക്കുന്നവെദപുസ്തക
ത്തെയുംശവത്തിന്നുവെണ്ടികൊടിവസ്ത്രത്തെയുംകൈക്കലാക്കിചെ
ന്നുഫ്രീസനാട്ടിൽകടന്നുപള്ളികളെസ്ഥാപിച്ചുആയിരങ്ങളെസ്നാ
നംകഴിക്കയുംചെയ്തു–ചിലരുടെമെൽകൈവെപ്പാൻഒരുദിവസം
നിശ്ചയിച്ചുകൂടാരത്തിൽപാൎത്തുഅവരെകാത്തുകൊള്ളുമ്പൊൾ(ജൂ
ൻ.൫)ആകൂട്ടംവരുന്നുഎന്നുകെട്ടുനൊക്കിയാറെആയുധപാണിക൭൫൫
ളെകണ്ടുഅജ്ഞാനികൾനിശ്ചയിച്ചുഅണഞ്ഞാറെതന്റെആളുക
ളൊടുതടുക്കെണ്ടാശരീരത്തെകൊല്ലുന്നവരെപെടിക്കാതെആത്മാ
ക്കളെരക്ഷിക്കുന്നകൎത്താവെആശ്രയിപ്പിൻഎന്നുചൊല്ലിവെട്ടു
കൊണ്ടഉടനെവെദപുസ്തകത്തെതലയണആക്കികിടന്നുമരിച്ചു–അ
ന്നുഅവന്നു൭൫വയസ്സുണ്ടു.൫൦കൂട്ടക്കാർഒന്നിച്ചുസാക്ഷിമരണം

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/251&oldid=188047" എന്ന താളിൽനിന്ന് ശേഖരിച്ചത്