താൾ:CiXIV28.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

ടുകൂടപൊരുവാൻസമ്മതമായികപ്പലിലെറിക്രെതവഴിയായിഒടി
പെരുങ്കാറ്റിനാൽ—മല്ത്തതുരുത്തിക്കരികിൽകപ്പൽതകൎന്ന
പ്പൊൾഅവിടെഇറങ്ങി൩മാസംപാൎത്തതിനാൽകപ്പല്ക്കാരുംമല്ത്ത
നിവാസികൾചിലരുംആബദ്ധന്റെദൈവത്തെഅറിവാൻ
സംഗതിവരികയുംചെയ്തു—പിന്നെയാത്രയായിഇതല്യയിൽഅ൬൨
ണഞ്ഞാറെസഹൊദരരെകണ്ടതിനാൽപൌൽആശ്വസിച്ചുരൊ
മപുരിയിൽഎത്തിശതാധിപന്റെകടാക്ഷത്താൽകയ്യിൽചങ്ങല
യുംഒരുപടയാളികാവലുംഉള്ളതല്ലാതെതാൻപ്രത്യെകംവീടുവാങ്ങി
പാൎപ്പാൻകല്പനവന്നു—

അനന്തരംപൌൽയഹൂദരുടെപ്രമാണികളെവിളിച്ചുതന്റെകാ
ൎയ്യംബൊധിപ്പിച്ചാറെചിലർവിശ്വസിച്ചുമിക്കവാറുംകഠിനമനസ്സു
കാട്ടി—വീട്ടിൽവരുന്നപരജാതിക്കാരൊടുംവചനംപറയെണ്ടതിന്നു
വിരൊധംഉണ്ടായിട്ടില്ല—അങ്ങിനെഇരിക്കുമ്പൊൾവിസ്തരിക്കുംദി
വസംഅടുത്തുവന്നു—രൊമയിൽനടുക്കൂട്ടംഉണ്ടായാൽകുറ്റക്കാര
ന്റെചങ്ങാതികൾഒക്കത്തക്കവന്നുജനങ്ങൾമുമ്പാകെപക്ഷംപറയും
പൌൽഉത്തരംപറയുന്നാൾഭയംഹെതുവായിആരുംകൂടിനിന്നില്ലക
ൎത്താവ്‌മാത്രംതുണനിന്നുപൌൽപലജാതിക്കാരുടെമുമ്പാകെയുംത
ന്റെവിശ്വാസംഎറ്റുപറഞ്ഞുധൈൎയ്യത്തൊടെപ്രസംഗിച്ചു—വിധി
അന്നുണ്ടായില്ലന്യായാധിപതികൾബദ്ധനെബഹുമാനിക്കയാൽ
ക്ഷണത്തിൽതീൎവ്വവരികയുംഇല്ലഎന്നുഊഹിച്ചുതിമൊത്ഥ്യന്നു
൨ആംലെഖനംഎഴുതിക്രിസ്തുവിൻനല്ലഭടനായിതന്നൊടുംകൂട
കഷ്ടംഅനുഭവിപ്പാൻനിമന്ത്രിച്ചു—അക്കാലംഎഫെസ്യനായ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/25&oldid=187616" എന്ന താളിൽനിന്ന് ശേഖരിച്ചത്