താൾ:CiXIV28.pdf/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൫

ൽനിന്നുപിടിച്ചുവലിച്ചുകപ്പലിൽആക്കിനവരൊമയിൽവരുത്തു
കയുംചെയ്തു–സ്വാമിദ്രൊഹംചൊല്ലിവളരെഅസഹ്യപ്പെടുത്തി
യപ്പൊൾശെഷംഅദ്ധ്യക്ഷന്മാർൟകിഴവനൊടുക്ഷമിക്കെണം
എന്നുവളരെപ്രാൎത്ഥിക്കകൊണ്ടുമറുനാടുകടത്തിമൎത്തിനുംമക്ഷി൬൫൫
മനുംഭക്തിയൊടെൟവകപലതുംസഹിച്ചുതടവിൽനിന്നുമരിച്ചു–
തൎക്കംഅല്പംശമിച്ചപ്പൊൾഅറവികൾകൊംസ്തന്തീനപുരിയെ
വളഞ്ഞു൭വൎഷംപീഡിപ്പിച്ചുപാൎത്തുമതിലിന്റെഉറപ്പുഅന്നുന൬൬൮
ഗരരക്ഷകയായിരുന്നു–അഫ്രിക്കയൊപലയുദ്ധങ്ങളുടെഅനന്തരം
നാടുവാഴിപത്രിയൎക്കാഇവരുടെമൂഢലൊഭത്താൽഅറവികളുടെ
കൈവശമായികൎത്ഥഹത്തനഗരംഭസ്മമായിദെവസഭെക്കുംആ
ദിക്കിൽമൂലനാശംവരികയുംചെയ്തു–

ഈഞെരുക്കകാലത്തിൽഎകചിത്തവാദംതീൎക്കെണംഎന്നുവെ
ച്ചുകൊംസ്തന്തീൻകൈസർ൬ആമ്തസാധാരണസഭാസംഘംവി൬൮൦
ളിച്ചുകൂട്ടിയപ്പൊൾ–ഒരുസന്യാസിഎകചിത്തക്കാർഅല്ലാത്തവ
ർക്രിസ്ത്യാനരല്ലഎന്നുതൎക്കിച്ചുസൎവ്വമന്ത്രികളുംഅദ്ധ്യക്ഷന്മാരും
കൂടിയസ്വയത്തുഞാൻൟഎകചിത്തപ്രമാണ്യത്താലെഒരുശവ
ത്തെജീവിപ്പിച്ചുകൊടുക്കാംഎന്നുപറഞ്ഞുഎല്ലാവരുംകാണ്കെ൬
നാഴികയൊളംശവത്തിന്റെചെവിയിൽമന്ത്രിച്ചുപൊന്നുജീവൻ
ഉണ്ടായതുമില്ല–എന്നാറെഅഗഫൊപാപ്പാ(മത.൨൬,൩൯ലൂക്ക
൨൨൪൨ യൊ.൬,൩൮)മുതലായവാക്യങ്ങളെകൊണ്ടുജയിച്ചുസം
ഘക്കാർദ്വിചിത്തഭാവത്തെസഭയിൽഎങ്ങുംസ്ഥാപിച്ചുഹൊനൊ
ൎയ്യൻപാപ്പാമുതലായഎകചിത്തക്കാരെശപിച്ചുകളകയുംചെയ്തു–


30

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/239&oldid=188024" എന്ന താളിൽനിന്ന് ശേഖരിച്ചത്