താൾ:CiXIV28.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൦

എന്നഎദൻതൊട്ടത്തിൽപാൎസികൾസങ്കല്പിച്ചസ്വൎഗ്ഗസ്ത്രീകൾമു
തലായജഡസുഖങ്ങളെയുംപാൎപ്പിച്ചിരിക്കുന്നു–രണ്ടാമത്ദീൻഎ
ന്നകൎമ്മഖണ്ഡംതന്നെ–അതിൽ.൪പ്രധാനം–൧.ാകുളിയൊടുകൂടി
യനിസ്കാരംഅഞ്ചും(വെള്ളംഇല്ലാത്തദിക്കിൽമണൽകൊണ്ടു
കുളിക്കാം)–൨.,സക്കാത്തഎന്നഭിക്ഷപത്തിൽഒന്നുപൊലുംകൊ
ടുക്കെണ്ടു–൩.,നൊമ്പിന്റെവിവരം–൪.,ഹജ്ജുഎന്നമക്കയാത്ര–
അതല്ലാതെപന്നിമാംസവൎജ്ജനവുംചെലാക്കൎമ്മവുംപണ്ടുനടപ്പായ്തു
നടത്തെണംഎന്നുകുറാനിൽകല്പിച്ചില്ല–കലശൽഒഴിക്കെണ്ട
തിന്നുമദ്യപാനവുംചൂതുംനിഷെധിച്ചു–ദൊഷത്തിന്നുപകരംദൊ
ഷംചെയ്കയുംപകവീളുവാൻകൊല്ലുകയുംൟവകപുരാണഅറ
പിധൎമ്മത്തിന്നുനീക്കംഇല്ല–വെള്ളിയാഴ്ചപണ്ടുതന്നെശുക്രഭക്ത
രായഅറപികൾ്ക്കുശുഭം–രക്തഭൊജനവുംപലിശയുംനിഷെധിക്കു
ന്നതുംവിവാഹവ്യവസ്ഥയുംമാലാക്കകഥകളുംയഹൂദരിൽനിന്നുകി
ട്ടിയത്–താൻആശ്വാസപ്രദൻഎന്നുപറഞ്ഞത്‌മൊന്താൻമണി
മുതലായക്രിസ്ത്യാനചതിയന്മാരുടെവമ്പുആശ്രയിച്ചതുകൊണ്ടാകു
ന്നു–ക്രിസ്ത്യാനൎക്കുത്രീയെകദൈവവുംപാപപ്രായശ്ചിത്തത്തി
ന്നുയെശുവിന്റെരക്തവുംഉണ്ടെന്നുഅവൻഅറിഞ്ഞില്ല–
പിതാവ്ദൈവംമറിയദെവിയെശുദെവൻഇങ്ങിനെ൩ഉ
ണ്ടെന്നുംയെശുദെവവചനംആകകൊണ്ടുമരിക്കാത്തവൻഎ
ന്നുംമറ്റുംവെദങ്കള്ളമ്മാരാൽകെട്ടിരിക്കുന്നു–അതിൽഒന്നുത
ള്ളിമറ്റതിനെഉറപ്പിച്ചുതൌരത്തുംഇഞ്ചീലുംവായിക്കാതെ
രണ്ടുംഒരൊരൊകഥകളുംകല്പനകളുംഉള്ളവഎന്നുഗ്രഹിച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/234&oldid=188015" എന്ന താളിൽനിന്ന് ശേഖരിച്ചത്