താൾ:CiXIV28.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൧

ർഎടുത്തുഒപ്പിട്ടുപൊന്നു-

പിന്നെ സികില്യ സൎദ്ദിന്യ കൊസിക്കൟദ്വീപുകളിൽഅജ്ഞാ
നികൾപലരുംശെഷിച്ചുഎന്നറിഞ്ഞുഗ്രെഗൊർഅവരൊടുസുവി െ
ശഷംഅറിയിപ്പാൻആൾഅയച്ചുഒട്ടുംചെവികൊടുക്കാത്തവരെശി
ക്ഷകളാൽഅല്പംനിൎബന്ധിക്കെണംഎന്നുപദെശിച്ചപ്പൊൾ ൈ
കസൎക്കു കാഴ്ചകൊടുത്താൽഞങ്ങൾക്കബിംബപൂജചെയ്തുനടക്കാം
എന്നൊരുപുരാണധൎമ്മംഇവിടെഉണ്ടെന്നുദ്വീപുകാർപറഞ്ഞുകപ്പം
തീൎക്കെണ്ടതിന്നുചിലപ്പൊൾമക്കളെലംഗബൎദ്ദൎക്കുവിറ്റു കളഞ്ഞു-
മറ്റുംപലപ്രകാരംനെരുംന്യായവുംരാജ്യത്തിൽ ഇല്ലാതെപൊ
കുന്നതു കണ്ടുഗ്രെഗൊർകൈസരെഉണൎത്തിച്ചു- പലതുംബൊധി
പ്പിച്ചിട്ടുംമൌരിത്യൻഅനുസരിച്ചില്ല-

ആകൈസരിൽലൊഭമാകുന്നപാപംവെരൂന്നി- ആപാപത്താൽത
ന്നെമരണംസംഭവിക്കയുംചെയ്തു- അവാരരൊടുപട കൂടുമ്പൊൾശ
ത്രുകൈവശമായിപൊയവരെവീണ്ടെടുപ്പാൻഒരു തരം പൊലുംകൊ
ടുപ്പാൻമനസ്സില്ലാഞ്ഞപ്പൊൾഅവാരഖഗാൻഅവരെഒക്കയുംനി
ഗ്രഹിച്ചു- ആവൎത്തമാനംകെട്ടാറെമൌരിത്യൻവിറെച്ചുഇഹത്തി
ൽശിക്ഷിക്കെണമെഎന്നു പ്രാൎത്ഥിച്ചു- പട്ടാളക്കാരുംചങ്ങാതിമ
രണംസഹിയാഞ്ഞുകലഹിച്ചുഫൊക്കാഎന്നപടയാളിയെകൈസ ൬൦൨
രാക്കി- ആയവൻ മൌരിത്യനെവരുത്തിഹിംസിച്ചു- ൫.മക്കളെഅ
വൻകാൺ്കെകൊല്ലിച്ചു- ഒരൊന്നുപടുമ്പൊൾഅഛ്ശൻ കൎത്താവെ
നീനീതിയുള്ളവൻനിന്റെന്യായവിധികൾനെരാകുന്നുഎന്നുര
ചെയ്തു- ആറാമത്‌രക്ഷിപ്പാൻ പൊറ്റമ്മതന്റെകുട്ടിയെകാട്ടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/225&oldid=187999" എന്ന താളിൽനിന്ന് ശേഖരിച്ചത്