താൾ:CiXIV28.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൦

ക്ഷസ്ഥാനംഎല്പാൻഎന്തു- പടയാൽരൊമൎക്കുവരുന്നനിത്യബാ
ധയുംഭയവുംനിങ്ങൾകാണുന്നില്ലലംഗബൎദ്ദർചിലരെപിടിച്ചുനാ
യ്ക്കളെപൊലെമുറുക്കിഅടിമകളാക്കിവലിച്ചതുഞാൻകണ്ടിരി
ക്കുന്നു-ഞാൻപാപിഎങ്കിലുംനിങ്ങളുടെനീതിയെഅല്ലയെശു
വിന്റെകരുണയെമാത്രംആശ്രയിക്കുന്നുഅവൻനിങ്ങളെനട
ത്തിഎനിക്കുപത്ഥ്യംഉപദെശിച്ചുകൊള്ളെണമെഎന്നുഎ
ഴുതി-

അതുകൂടാതെകൊംസ്തന്തീനപുരിയിൽഅദ്ധ്യക്ഷൻസാധാര
ണപത്രീയൎക്കാഎന്നനാമംധരിച്ചപ്പൊൾഗ്രെഗൊർവ്യസനപ്പെ
ട്ടെഴുതി-ഇതുപൈശാചഗൎവ്വമത്രെപൌൽകെഫായൊഹനാ
ൻമുതലായവരുംഒരൊരൊസഭെക്കുതലവരായതല്ലാതെസാധാ
രണത്തിന്നുഒരുവൻ മാത്രംതലഎന്നുവെച്ചുകൊണ്ടിരുന്നവല്ലൊ-
ഇപ്പൊൾനൊമ്പുകൊണ്ടുപ്രസിദ്ധനായസഹൊദരൻതനിക്കഇ
ത്രവലിയപുതുനാമംഎടുത്തുകല്പനയെലംഘിച്ചതുകഷ്ടംഒരദ്ധ്യ
ക്ഷൻ വിശ്വാദ്ധ്യക്ഷനായിപൊയാൽഅവൻവിശ്വാസത്തിൽ
നിന്നുതെറ്റുന്നുഎങ്കിൽസൎവ്വസഭെക്കുംഒന്നിച്ചുവീഴുവാൻസമ
യംഅടുത്തിരിക്കുന്നു-അതുകൊണ്ടുഅവൻആനാമത്തെത
ള്ളുന്നില്ലഎങ്കിൽ ഇനിഞങ്ങളിൽഅന്യൊന്യംസംസൎഗ്ഗംഇല്ല-
പിന്നെകൈസൎക്കഎഴുതിലൊകൈകാദ്ധ്യക്ഷൻഎന്നുംസാ
ധാരണപത്രീയൎക്കാഎന്നുംപെർഎടുക്കുന്നവൻഅന്തിക്രീസ്തി െ
ന്റഅഗ്രെസരൻതന്നെ-എന്നുകെട്ടാറെയുംമൌരിത്യൻവിചാ
രിയാതെപൊയപ്പൊൾഗ്രെഗൊർദെവദാസദാസൻഎന്നവെ

28

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/224&oldid=187997" എന്ന താളിൽനിന്ന് ശേഖരിച്ചത്