താൾ:CiXIV28.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൫

നവും ഉണ്ടായിട്ടു പാപ്പാമരിച്ചപ്പൊൾ ജനങ്ങൾ ഒരുമനപ്പെട്ടുഗ്രെ
ഗൊരെതെരിഞ്ഞെടുക്കയുംചെയ്തു-ആയവൻഅയൊഗ്യതവിചാ
രിച്ചുമറുത്തുപറഞ്ഞിട്ടും മൌരിത്യൻകൈസർഅവനെസ്ഥാനത്തി ൫൮൨−൬൦൨
ൽ ഉറപ്പിച്ചുഗ്രെഗൊർരൊനിഎങ്കിലുംപട്ടണക്കാരൊടു ഇടവിടാതെ
അനുതാപം പ്രസംഗിച്ചും പ്രാൎത്ഥനെക്കുത്സാഹിപ്പിച്ചുംഎല്ലാവരും
നിരനിരയായിദിവസെനനഗര പ്രദക്ഷിണംചെയ്യുമാറാക്കിപല
രുംമരിക്കെ പ്രാൎത്ഥിച്ചുപൊന്നുദീനംശമിപ്പൊളംഎല്ലാടവുംസഹാ
യംചെയ്തു-സാധുക്കളെനിത്യംവിചാരിക്കും-ഔഗുസ്തീനെഎത്രയും
മാനിച്ചിട്ടുംനാംദെവരഹസ്യങ്ങളെഅല്ലനാൾതൊറുംഉള്ളആ
വശ്യങ്ങൾ്ക്കായിവെളിപ്പെട്ടത്‌തന്നെവെദത്തിൽപ്രത്യെകംഅന്വെ
ഷിക്കെണ്ടു-ഹൃദയത്തിന്റെഅരിഷ്ടതയെഅറിയാതെദെവത
ത്വത്തെആരാഞ്ഞുനൊക്കിരക്ഷയെഅല്ലമൎമ്മങ്ങളെതിരഞ്ഞുവാ
യിക്കുന്നതിനാൽതന്നെവെദങ്കള്ളന്മാരുടെവിഷംഎല്ലാം ജനി
ച്ചിരിക്കുന്നുഎന്നുഅവന്റെമതം ഇടയന്മാർഇന്ന പ്രകാരംതങ്ങ
ളെസൂക്ഷിച്ചുനൊക്കി കൂട്ടങ്ങളെമെച്ചുനടക്കെണംഎന്നുകാട്ടുവാൻഇ
ടയനൂൽ ആകുന്നശാസ്ത്രം ചമെച്ചു-യൊബമുതലായചിലവെദങ്ങ
ൾ്ക്കുവ്യാഖ്യാനങ്ങളും ഉണ്ടാക്കി- ലൊ കശാസ്ത്രങ്ങളെഅവൻവളരെ
ബഹുമാനിച്ചില്ലവിദ്യയിലുള്ളതിനെക്കാൾഭക്തിയിലുംപ്രവൃത്തിയി
ലുംരസംഅധികംതൊന്നി- അവൻചമെച്ചചിലപാട്ടുകളുംരാഗങ്ങ
ളും വായിപ്പിച്ച പ്രാൎത്ഥനകളുംഞായറാഴ്ചതൊറുംഒതിച്ചവെദാ
ദ്ധ്യായങ്ങളുംമറിയയുടെ ഒൎമ്മെക്കആചരിപ്പിച്ചപെരുനാളുകളുംമ
റ്റുംഇപ്പൊഴുംരൊമസഭയിലുംചിലത്എങ്ക്ലിഷസഭയിലുംനടന്നുവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/219&oldid=187987" എന്ന താളിൽനിന്ന് ശേഖരിച്ചത്