താൾ:CiXIV28.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൭

ത്രെക്ക്അല്പംതാമസംവന്നപ്പൊൾകുരില്ലൻസന്തൊഷിച്ചുഒരുദിവ
സവുംവൈകാതെവിചാരംതുടങ്ങിനെസ്തൊൎയ്യ്ൻവരായ്കയാൽ.൮.മണി
നെരംകൊണ്ടുആലൊചനെക്കുതീൎമ്മാനംവരുത്തി-കുരില്ലന്റെഉപ
ദെശംപരമാൎത്ഥംതന്നെനെസ്തൊൎയ്യ്ൻനമ്മുടെകൎത്താവെദുഷിച്ചു
ദെവവചനത്തെരണ്ടാക്കിപിളർത്തത് നിമിത്തംശാപത്തിൽഉൽ്പെ
ട്ടു.അദ്ധ്യക്ഷസ്ഥാനഭ്രഷ്ടനാക-എന്നുപരിശുദ്ധാത്മാവിന്നുനന്നാ
യിതൊന്നുകയാൽഞങ്ങളുംവളരെകണ്ണീരൊടുംകൂടഅപ്രകാരം
വിധിക്കുന്നു—എന്നിങ്ങനെഉള്ളഅധർമ്മവിധിയെസുറിയാണി
അദ്ധ്യക്ഷന്മാർഎഫെസിൽഎത്തിയനെരംഅറിഞ്ഞാറെസങ്ക
ടപ്പെട്ടുതങ്ങളുംയൊഗംകൂടികുരില്ലനെശപിച്ചു-കൈസർനെ
സ്തൊൎയ്യൻകള്ളനല്ലഎന്നുബൊധിച്ചിട്ടുംതങ്ങളുടെപത്രിയൎക്കാ
വെശപിക്കുന്നഭ്രാന്തസന്യാസികളുടെകലക്കത്തിന്നുഭയപ്പെട്ടും
കുരില്ലൻകാഴ്ചകളെതൂകിവശത്താക്കിയപ്രഭുക്കൾക്കചെവികൊ
ടുത്തുംനെസ്തൊൎയ്യനെആസനത്തിൽനിന്നുപിഴുക്കി-ആവൃദ്ധൻ
അന്ത്യൊക്യയിലുള്ളതന്റെമഠത്തിലെക്ക്മടങ്ങിപ്പൊയി.൪വ
ൎഷംസ്വസ്ഥനായിപാൎത്തശെഷംരൊമാദ്ധ്യക്ഷനുംമറ്റുംഅവനെ
മനുഷ്യസംസൎഗ്ഗത്തൊടുമുറ്റുംവെർപിരിക്കെണംഎന്നുമുട്ടിക്ക
കൊണ്ടുകൈസർമിസ്രമരുഭൂമിയൊളംനാടുകടത്തിവലിച്ചപമാ
നിച്ചുഅവനുംതന്റെകഥഎഴുതിയശെഷംദുഃഖിച്ചുമരിച്ചു—
കുരില്ലനുംയൊഹനാനുംഅല്പംഇണങ്ങിഎല്ലാപട്ടക്കാരുംനെസ്തൊ
ൎയ്യ്നെശപിക്കെണംഎന്നുപരസ്യമാക്കിയപ്പൊൾപലരുംവിരൊ
ധിച്ചുഇതുനെസ്തൊൎയ്യമതംഅല്ലതൎസിലെദ്യൊദൊരുംമഹാതെ
24

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/191&oldid=187935" എന്ന താളിൽനിന്ന് ശേഖരിച്ചത്