താൾ:CiXIV28.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൩

തുപള്ളികളെയുംഎടുപ്പിക്കുന്നുവിശ്വാസിയുടെലക്ഷണമാകുന്നസ്നെ
ഹംഇല്ലാതെഇരിക്കുന്നുതാനും-എന്നിപ്രകാരംദുഃഖിച്ചുഎങ്കിലുംതാ
ഴ്മനിമിത്തംപലമാനുഷകല്പിതങ്ങൾ‌്ക്കമാറ്റംവരുത്തുവാൻമുതിൎന്നില്ല-
രക്തസാക്ഷികൾ‌്ക്കായിപ്രാൎത്ഥിക്കരുത്അവർഞങ്ങൾ‌്ക്കവെണ്ടിപ്രാ
ൎത്ഥിച്ചാൽകൊള്ളാംഎന്നൊരുപ്രസംഗത്തിൽപറഞ്ഞതുംവിശ്വാ
സികൾ‌്ക്കുലൊകസ്നെഹംഅററുപൊകാതെമരണകാലത്തിലും
ശെഷിച്ചുഎങ്കിൽപക്ഷെഅതുനീങ്ങുവൊളംചിലൎക്ക്കുറയകാലം
ചിലൎക്കുബഹുകാലമായുംവല്ലഅഗ്നിശൊധനസംഭവിക്കുമായി
രിക്കുംഎന്നുഎഴുതിയതുംമറ്റുംസഭയിൽക്രമത്താലെപെരുകി
വരുന്നഅജ്ഞാനഭക്തിയെവളൎത്തുകകൂടെചെയ്തിരിക്കുന്നു—

അവൻഒരുസ്നെഹിതന്നുഎഴുതിഖെദത്തിൽവിധിക്കാത്തഅ
നെകംപുതുമകളെഞാൻസഭയിൽനുഴഞ്ഞുകാണുന്നത്എന്റെ
രസമല്ലസാധുക്കൾ‌്ക്കുംവൈരികൾ‌്ക്കുംഇടൎച്ചവരുംഎന്നുവെച്ചുഉറക്കെ
ശാസിപ്പാൻതുനിയുന്നതുംഇല്ല-എങ്കിലുംമാനുഷവിധികൾദിവ
സെനഅതിക്രമിക്കുന്നതുംസാരമുള്ളവെദകല്പനകൾപലതിന്നും
ലഘുത്വംവരുന്നതുംസങ്കടമത്രെ-ആകയാൽവെദത്തിലുംസംഘ
വിധികളിലുംപുരാണപാരമ്പൎയ്യത്തിലുംകാണാത്തത്എല്ലാംഉപെ
ക്ഷിച്ചാൽകൊള്ളാം-ഓരൊന്നുവിശ്വാസത്തിന്നുവിരുദ്ധമായ്വരു
ന്നില്ലഎന്നാലുംഅതിനാൽസഭയുടെദിവ്യസ്വാതന്ത്ര്യംകുറഞ്ഞു
ദാസ്യംവൎദ്ധിച്ചുവരുന്നുഎന്നുകണ്ടാൽയഹൂദർമാനുഷവെപ്പുക
ളെഅല്ലദെവധൎമ്മത്തെതന്നെചുമക്കുകകൊണ്ടുനമ്മെക്കാളുംഭാഗ്യ
വാന്മാർഎന്നുതൊന്നുന്നു-ഇപ്പൊഴത്തെസങ്കടങ്ങൾനിമിത്തംസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/177&oldid=187909" എന്ന താളിൽനിന്ന് ശേഖരിച്ചത്