താൾ:CiXIV28.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൯

വുകണ്ടസംഗതിയാൽബഹുമാനിച്ചില്ല-അതുകൊണ്ട്ഔഗുസ്തീ
നല്ലൊഇവ്വണ്ണംഖണ്ഡിച്ചുഎന്നുകെട്ടാറെപിന്നെഔഗുസ്തീൻഎ
നിക്കഎന്തുഎന്നുഅദ്ധ്യക്ഷൻഉത്തരംപറഞ്ഞുപെലാഗ്യനൊടുഗു
ണംചെയ്യെണ്ടതിന്നുദെവസഹായംവെണ്ടെഎന്നുചൊദിച്ചതിന്നു
വെണംഎന്നുകെട്ടഉടനെഇനിതൎക്കംഇവിടെവെണ്ടാആൎക്കാനും
വെണംഎങ്കിൽലത്തീൻഭാഷനടക്കുന്നരൊമയിൽതന്നെവിസ്ത
രിക്കഎന്നുതീൎച്ചപറഞ്ഞുപെലാഗ്യനെസഹോദരനായിചെൎത്തു
കൊള്ളുകയുംചെയ്തു-

രൊമയിൽഇന്നൊചെന്ത്പെലാഗ്യൻദൊഷവാൻഎന്നുവിധി
ച്ചാറെ-അവന്റെമരണശെഷംജൊസിമൻഎന്നഅദ്ധ്യക്ഷ ൪൧൬
ൻമുഖസ്തുതിപ്രയൊഗിച്ചുഇരുവരെയുംകുറ്റമില്ലാത്തവരാക്കി
അഫ്രിക്കക്കാരെശാസിച്ചുഔഗുസ്തീനൊൟകാൎയ്യത്തിന്റെഗൌര
വംഅറിഞ്ഞുരൊമനിൽഅടങ്ങാതെപ്രബന്ധങ്ങളെഎഴുതിപൊ
ന്നു-ൟകാലത്തിൽഒക്കയുംഅഫ്രിക്കക്കാർരൊമയിൽനിന്നല്ല
ദെവാത്മാവിൽനിന്നുസത്യംഒഴുകുന്നുദെവാത്മാവ്ഈനാട്ടിലും
കൂടെഉണ്ടുഅതുകൊണ്ടുഞങ്ങളൊടുവിശ്വാസകാൎയ്യംഒന്നുംകല്പി
ക്കരുതെഞങ്ങളെനടത്തുവാൻദൂതന്മാരെഅയക്കുകയുംഅരുതെ
പുതുമകൾവെണ്ടാപ്രപഞ്ചഗൎവ്വംദെവസഭയിൽപ്രവെശിപ്പാൻ
ഞങ്ങൾഇടംകൊടുക്കയില്ലഎന്നുഖണ്ഡിച്ചുണൎത്തിച്ചു—

പിന്നെഔഗുസ്തീൻകൎത്ഥഹത്തിൽസംഘംകൂട്ടിയതിൽആദാമി
ൻപാപത്താൽഎല്ലാമനുഷ്യരുംപാപികളായിതന്നിഷ്ടത്തൊടും
ദുൎമ്മൊഹത്തൊടുംകൂടെജനിച്ചുപാപകൂലിയാകുന്നമരണത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/173&oldid=187902" എന്ന താളിൽനിന്ന് ശേഖരിച്ചത്