താൾ:CiXIV28.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൮

ന്നുപലരൊമരുംഅഫ്രിക്കയിൽഒടുമ്പൊൾപെലാഗ്യനുംഅവി
ടെചെന്നുകൊയ്ലസ്ത്യൻപലഇടത്തുംദുൎമ്മതത്തെപ്രസംഗിച്ചു-പാ
പംഇഷ്ടത്താൽഉണ്ടാകയാൽസ്വഭാവത്തിൽനിന്നുജനിക്കുന്നില്ല-
ഒന്നാംപാപത്താൽആദാമിന്നുമാത്രംഛെദംവന്നുജന്മപാപംഇ
ല്ലകുട്ടിക്കുജനിക്കുമ്പൊൾആദാമിന്നുവീഴ്ചെക്കുമുമ്പെഉണ്ടായനീ
തിയൊടുംകൂടിഇരിക്കുന്നു-വിടക്കുദൃഷ്ടാന്തത്താലുംവളർത്തുന്നവരു
ടെദൊഷത്താലുംപാപംഉത്ഭവിക്കുന്നു-എന്നിട്ടുംഗുണമൊദൊഷ
മൊഒന്നുവരിക്കെണ്ടതിന്നുമനുഷ്യൻത്രാസുപൊലെസ്വാതന്ത്ര്യ
മുള്ളവനാകുന്നു-പാപത്തെജയിക്കെണ്ടതിന്നുബുദ്ധിഎന്നദെ
വവരംനിത്യംഉണ്ടു-ജഡത്തെഅടക്കുവാൻഇതുതന്നെമതിക്രിസ്തു
വിൻമുമ്പിലുംപലജാതിക്കാർബുദ്ധിപൂർവ്വമായിനടന്നുപാപമില്ലാത
വരായ്ചമഞ്ഞു-ഹബെൽമുതലായനീതിമാന്മാരുണ്ടല്ലൊഅവരു
ടെപാപകൎമ്മംഒന്നുംകെൾ‌്ക്കുന്നില്ലമറിയയുംപാപമില്ലാത്തവളല്ലെ-
ആബുദ്ധിയെസ്ഥിരീകരിച്ചുസഹായിക്കെണ്ടതിന്നുമുമ്പെമൊശ
യുംപിന്നെക്രിസ്തുവിൻഉപദെശവുംഎത്രയുംഉപയൊഗമായ്വന്നു-
ഇനിഉത്സാഹിച്ചാൽഇഹത്തിൽതന്നെപൂൎണ്ണഗുണശാലിയാവാൻ
സംഗതിഉണ്ടു—എന്നിങ്ങിനെഉപദെശിച്ചതുകൎത്ഥഹത്തസംഘ
൪൧൨ ക്കാർവെദങ്കള്ളംഎന്നുവിധിച്ചുപെക്ഷിച്ചു-ആസമയംപെലാഗ്യ
ൻയരുശലേമിൽപൊയപ്പൊൾഹിയരനുമൻഅവന്നുവിരൊധ
മായിഎഴുതിയതുംഅല്ലാതെഅദ്ധ്യക്ഷന്മുമ്പാകെഅവന്റെദു
രുപദെശങ്ങളെവിസ്തരിക്കെണംഎന്നുമുട്ടിച്ചു-ആയാൾഒരിഗ
നാവെആശ്രയിച്ചത്എന്നിയെഹിയരനുമനെപരിപാകക്കുറ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/172&oldid=187900" എന്ന താളിൽനിന്ന് ശേഖരിച്ചത്