താൾ:CiXIV28.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൭

സമം-അവരൊടുപ്രാൎത്ഥിക്കരുത്-പള്ളിയിൽപകൽവിളക്കുംധൂപ
വുംഎന്തിന്നു-തകൎത്തക്ഷെത്രങ്ങളിൽആചരിക്കുന്നപ്രകാരംഇ
പ്പൊൾപള്ളിയിൽവെണമൊ-നൊമ്പിനെഇന്നിന്നആഴ്ചകളിൽക
ല്പിക്കുന്നത്എന്തു-ധൎമ്മംകൊടുക്കെണ്ടത് സകലംവിറ്റിട്ടല്ലപട്ടക്കാ
രിൽപ്രത്യെകംഏല്പിച്ചിട്ടുമല്ലയരുശലെമിൽഅയച്ചിട്ടുംഅല്ല
നിത്യവെലയാൽസാധിച്ചത്കൊണ്ടുചുറ്റുമുള്ളസാധുക്കൾ‌്ക്കുആവൊ
ളംസഹായിച്ചുനടന്നിട്ടത്രെ-പിന്നെഎല്ലാവരുംസന്യാസംദീക്ഷി
ച്ചുഎകാന്തത്തിൽപാൎത്താൽസഭാനടത്തുവാനുംലൊകരെസഭയൊ
ടുചെൎത്തുകൊൾ‌്വാനുംആർശെഷിക്കും-മറിയദെവമാതാവല്ലനിത്യം
കന്യഎന്നുംഅല്ലയൊസെഫിന്നുചിലമക്കളെപ്രസവിച്ചുഎന്നും
തൊന്നുന്നു-യരുശലെമിലെക്കുതീൎത്ഥയാത്രചെയ്യുന്നതുസാരമല്ല
യൊബിരുന്നകുപ്പയെചുംബിപ്പാൻചിലർഅറവിലെക്കുപൊകു
ന്നുആശ്ചൎയ്യം-സ്ഥലമാറ്റംദൈവത്തൊടുസാമീപ്യംവരുത്തുമൊ-ദു
ൎവ്വിചാരംവിടാതെഗൊല്ഗഥയിൽനിന്നാലുംനിണക്കുംക്രിസ്തുവിന്നും
തമ്മിൽവളരെദൂരം—എന്നിങ്ങിനെഅനെകകാലദൊഷങ്ങളെ
ആക്ഷെപിച്ചുപൊന്നിട്ടുംമഹാസഭയിൽപ്രവാഹരുപെണപ്രവെ
ശിക്കുന്നയഹൂദയവനഭാവങ്ങളെചെറുപ്പാൻകഴിഞ്ഞില്ലനൊവ
ത്യാനർമുതലായസത്യവിശ്വാസികളുടെചെറുകുറുകൾമാത്രംഈ
വകകെടുകളെഎകദെശംവർജ്ജിക്കയുംചെയ്തു—പട്ടക്കാർക്കുവിവാ
ഹംനിഷെധിച്ചതുമാത്രംപലനാട്ടുകാരുംപ്രത്യെകംകിഴക്കരുംകൂട്ടാ
ക്കാതെപൊന്നുസുനെസ്യൻഎന്നജ്ഞാനിയെപ്‌തൊലമയ്യിൽഅ ൪൧൦
ദ്ധ്യക്ഷനാക്കുവാൻവിചാരിച്ചപ്പൊൾഅവൻദൈവംതന്നഭാൎയ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/161&oldid=187879" എന്ന താളിൽനിന്ന് ശേഖരിച്ചത്