താൾ:CiXIV28.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൦

ച്ചുശെഷംവാക്ക്എല്ലാംസംശയമുള്ളതാകട്ടെസത്യംമനുഷ്യൎക്കഅ
സാദ്ധ്യംതന്നെഎന്നുള്ളഭാവംആശ്രയിച്ചുനടക്കുമ്പൊൾ-വലിയ
വരുടെപ്രസാദത്താൽമിലാനിലെവാചാലഗുരുവിന്റെസ്ഥാനംല
ഭിച്ചു-അമ്മയുംഅവിടെവന്നുഅമ്പ്രൊസ്യന്റെഉപദെശംഇടവിടാ
തെകെട്ടുപുത്രന്നുംസഭെക്കുംവെണ്ടിപ്രാൎത്ഥിച്ചുപൊന്നു-ഔഗുസ്തീ
ൻഞായറാഴ്ചതൊറുംഅമ്പ്രൊസ്യന്റെപ്രസംഗത്തിന്നുചെവി െ
കാടുത്തുരസിച്ചുവെദംഅല്പംവിശ്വസിപ്പാൻതുടങ്ങിയെശുവെകുറി
ച്ചുആശവൎദ്ധിക്കയുംചെയ്തു-ചിലഇരട്ടകുട്ടികളുടെനടപ്പിനാൽജാ
തകകാൎയ്യംഎല്ലാംവ്യാജംഎന്നുകണ്ടു-ദൊഷംഎവിടെനിന്നുഎന്ന
ചൊദ്യത്തിന്നുമാത്രംനിവൃത്തികണ്ടില്ല-അതുകൊണ്ടുനവപ്ലാത്തൊ
ന്യരുടെജ്ഞാനംഎടുത്തുനൊക്കിയാറെഅതിൽസാരമുള്ളത്െ
വദത്തിൽനിന്നുമൊഷ്ടിച്ചതത്രെഎന്നുകണ്ടുപൌൽഅപൊസ്ത
ലലെഖനംവായിച്ചുആപരിശുദ്ധൻജഡത്തെആത്മാവിനാൽ
ജയിച്ചപ്രകാരംവിചാരിച്ചുവിസ്മയിച്ചുസ്ത്രീസെവയെമുറ്റുംഉപെക്ഷി
ക്കാതെസത്യത്തെആഗ്രഹിച്ചുപൊന്നു-അദ്ധ്യക്ഷനെകാണ്മാൻഅവ
സരംഇല്ലായ്കയാൽസിമ്പ്ലിക്യാനെകണ്ടുവിക്തൊരീൻഎന്നപ്രസിദ്ധഗു
രുമനസ്സുതിരിഞ്ഞപ്രകാരംകെട്ടുനാണിച്ചു-അയ്യൊഎന്നിൽര
ണ്ടുചിത്തങ്ങൾഉണ്ടുഒന്നുആത്മികംഒന്നുജഡികംരണ്ടിന്നുംതമ്മി
ൽനിത്യപൊർകാണുന്നുചങ്ങലപൊട്ടിപ്പാൻപാടില്ലതാനുംഉറങ്ങു
ന്നനിഉണൎന്നെഴുനീല്ക്കഎന്നാൽക്രിസ്തുപ്രകാശംതരുംഎന്നവാക്കു
കെൾ്ക്കുന്നുഎങ്കിലുംഅതെവെഗംനാളെഅല്പംതാമസിക്ക,എന്നഉ
ത്തരമെമാത്രംവരുന്നുഹൊപാപധൎമ്മംഎന്നെഎത്രഅടിമയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/154&oldid=187865" എന്ന താളിൽനിന്ന് ശേഖരിച്ചത്