താൾ:CiXIV28.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൮

൩൮൬ രുംവളരെകാലംകുരുടനായഒരുമെധാവിയുംക്ഷണത്തിൽസൌഖ്യം
പ്രാപിച്ചുരാജ്ഞിക്കുഭയംജനിക്കയുംചെയ്തു-

അക്കാലത്തിൽപള്ളിയിൽഉറക്കംഇളെച്ചുനിത്യംപ്രാൎത്ഥിക്കുന്ന
വരിൽമൊനിക്കഎന്നകിഴവിയുംഉണ്ടു-അവൾഅഫ്രിക്കയിൽഒരു
അവിശ്വാസിയുടെഭാൎയ്യയായി(൩൫൪)ഔഗുസ്തീനെപ്രസവിച്ചുനി
ത്യസ്നെഹത്താലെപൊറ്റിക്രിസ്തസത്യംഉപദെശിച്ചിട്ടുംകുട്ടിവളരു
മ്പൊൾഎന്തെല്ലാംപിഴെക്കുംഎന്നുശങ്കിച്ചുസ്നാനത്തെതാമസിപ്പി
ച്ചു-ബാലൻ.൧൬.വയസ്സായപ്പൊൾഅമ്മയുടെവാക്കുപരിഹസിച്ചു
വെശ്യാദൊഷംമുതലായപാപങ്ങളിൽചാടിപിരണ്ടു-അഛ്ശൻവി
ശ്വാസിയായിമരിച്ചാറെമകൻരൊമശാസ്ത്രങ്ങളെവശമാക്കിവാചാ
ലനായവക്കീലായിവിളങ്ങി-സത്യാന്വെഷണംതുടങ്ങി-വെ
ദത്തിൽസാരംഇല്ലഎന്നുഗൎവ്വംഹെതുവായിതൊന്നിയപ്പൊ
ൾമണിക്കാർഎതിരെറ്റുദൊഷംഎവിടെനിന്നുഎന്നുംദൈവ
ത്തിന്നുടൽഉണ്ടൊപലസ്ത്രീകളെകെട്ടിയുംമൃഗങ്ങളെവധിച്ചുംഉള്ള
പഴയനിയമക്കാർനീതിമാന്മാരായൊഎന്നുംമറ്റുംചൊദിച്ചപ്പൊ
ൾഔഗുസ്തീൻവലഞ്ഞുഅവരുടെമൎമ്മങ്ങൾചിലതുആശയൊടെകെട്ടു
ഈജ്ഞാനംഎത്രയുംദിവ്യംഎന്നുനിരൂപിച്ചുപൊയിദ്വന്ദ്വഭെ
ദങ്ങളെയുംപഞ്ചഭൂതൊല്പത്തികളെയുംവളരെവിചാരിച്ചുസസ്യാദി
കൾ്ക്കുംജീവനുണ്ടെന്നുംഅത്തിയെപറിച്ചാൽപാൽപൊലെഅതി
ന്റെകണ്ണുനീർഒഴുകുന്നുഅതുകൊണ്ടുതികഞ്ഞവർകൃഷിചെ
യ്യരുത്എന്നുംവിശ്വസിച്ചുകൊണ്ടഅമ്മെക്കുതീരാതദുഃഖംഉണ്ടാ
ക്കിയപ്പൊൾഅവൾഒരുഅദ്ധ്യക്ഷനെചെന്നുകണ്ടുദയചെയ്തുഎ

19

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/152&oldid=187861" എന്ന താളിൽനിന്ന് ശേഖരിച്ചത്