താൾ:CiXIV28.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൭

മനസ്സായാൽഅവരെവരുത്തികെൾ്ക്കട്ടെപള്ളിയെഞാൻഎല്പിക്ക
ഇല്ലഇത്എന്റെസ്വന്തംഅല്ലല്ലൊനിൎബന്ധംകൂടാതെഞാൻന്യാ
സത്തെവിടുകയില്ല-ആയുധക്കാർവന്നൽകണ്ണുനീർമാത്രംആയു
ധമാകും-എന്നിങ്ങിനെഅമ്പ്രൊസ്യൻഒതുങ്ങാത്തമനസ്സുകാട്ടിരാ
പ്പകൽജനങ്ങളൊടുകൂടിപ്രാൎത്ഥിക്കയാൽമഹാലൊകർഅവന്റെ
ജനരഞ്ജനവിചാരിച്ചുഒന്നുംചെയ്വാൻതുനിഞ്ഞില്ല-പിന്നെവെറഒരു
പള്ളിയെഅതിക്രമിച്ചുഅരീയക്കാൎക്കുകൊടുത്തപ്പൊൾകലക്കംഉ
ണ്ടായിഅമ്പ്രൊസ്യൻനിങ്ങൾ്ക്കരക്തംഒഴുക്കെണംഎങ്കിൽഎന്റെ
രക്തംഒഴുകട്ടെഎന്നുകരഞ്ഞുപ്രാൎത്ഥിച്ചപ്പൊൾജനങ്ങൾനാണി
ച്ചടങ്ങി-കൈസർഅത്യന്തംകൊപിച്ചുനീനിന്നെതന്നെകൈസ
രാക്കുവാൻഭാവിക്കുന്നുവൊഎന്നുചൊദിച്ചു-അമ്പ്രൊസ്യൻഅതെ
രാജത്വംഉണ്ടുഞാൻബലഹീനനാകുമ്പൊൾശക്തനാകുന്നുഎന്ന െ
വദവാക്കുപൊലെഎന്നുത്തരംപറഞ്ഞുശത്രുക്കൾ്ക്കുമടുപ്പുവരുവൊളം
സഭെക്കായിപൊരുതുനില്ക്കയുംചെയ്തു–ആസങ്കടകാലത്തിൽഅ െ
മ്പ്രാസ്യൻനിരന്തരമായിപള്ളിയിൽകൂടുന്നപുരുഷാരങ്ങൾ്ക്കായിട്ടുക്രി
സ്തുവിൻദെവത്വത്തെവൎണ്ണിക്കുന്നപാട്ടുകളെഉണ്ടാക്കിവെവ്വെറെസം
ഘങ്ങളെകൊണ്ടുപാടിച്ചുരാത്രികഴിപ്പിച്ചു-അതിനാൽവിശ്വാസിക
ൾ്ക്കപരമാശ്വാസംവരുന്നതുംഅല്ലാതെരാജ്ഞിനിയൊഗത്താൽപ
ള്ളിയെവളെഞ്ഞുനില്ക്കുന്നപട്ടാളക്കാരുംകൂടക്കൂടെമനസ്സുരുകിപാ
ട്ടിൽചെരുകയുംചെയ്തു-അമ്പ്രൊസ്യൻതാൻപുരാണസാക്ഷികളു
ടെ.൨.ശവങ്ങളെഅൎപ്പിച്ചിട്ടുള്ളസ്ഥലംഅറിഞ്ഞുകുഴിച്ചെടുത്തുപ
ള്ളിയിൽആക്കിയപ്പൊൾഅവറ്റെതൊടുകയാൽചിലഭൂതഗ്രസ്ത

19

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/151&oldid=187859" എന്ന താളിൽനിന്ന് ശേഖരിച്ചത്