താൾ:CiXIV28.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൮

ധനവളരെചെയ്തുചെകവരെകൊണ്ടുപണംകൊടുത്തുചെയ്യിച്ചുനാ
ട്ടുകാർസങ്കീൎത്തനങ്ങളെപാടിജ്ഞാനത്തെപരിഹസിക്കുമ്പൊ
ൾഎകനായിഇടിഞ്ഞക്ഷെത്രങ്ങൾതൊറുംപൊയിതൊഴുതുഅെ
ന്ത്യാക്യക്കാരെസത്യത്തെഉപെക്ഷിപ്പാൻഎത്രയുംനിൎബന്ധിച്ച
പ്പൊൾചിലമാന്യന്മാരുടെമനസ്സഇളകിഎങ്കിലുംഭാൎയ്യമാരുടെ
കണ്ണുനീരാൽഅവൎക്കുംരാവിലെഅനുതാപംവന്നപ്രകാരംകണ്ടു
കൊപിച്ചുകിഴക്കൊട്ടുചെന്നു-ക്രിസ്തുജനിച്ചിട്ടു.൩൬൫.വൎഷമായ
ല്ലൊഇതുമതിമടങ്ങിവന്നാൽൟകള്ളവെദത്തിന്നുനാശംവരും
ഭ്രാന്തരെസമ്മതംവരുത്താതെഗുണമാക്കെണമല്ലൊഎന്നുനിശ്ച
യിച്ചുഫ്രാത്തതിഗ്രിനദികളെകടന്നുപാൎസികളെപൊരുതുജയി
ച്ചനാൾചവളംതറെച്ചുഹൊഗലീലക്കാരനീജയിച്ചുപൊൽഎന്നുവി
ളിച്ചുപ്രാണനെവിടുകയുംചെയ്തു-(൩൬൩)🞼

ഉടനെഅവന്റെപ്രയത്നംഎല്ലാംചൊട്ടിപ്പൊയിസൈന്യങ്ങൾ െ
യാവിയാൻഎന്നക്രിസ്ത്യാനനെകൈസരാക്കിഅവൻകൊടിയൊ
ടുക്രൂശിനെചെൎത്തുപാൎസികളൊടുനിരന്നുവിശ്വാസമുള്ളനിസിബി
കൊട്ടയുംഅവരിൽഎല്പിച്ചുക്രിസ്ത്യാനനിവാസികളെവെറെകുടി
യെറ്റിസുറിയയിലെക്കുമടങ്ങിവന്നു-വെദകാൎയ്യങ്ങളിൽഞാൻഒന്നും
മരണവൎത്തമാനംഎത്തുന്നതിന്നുകുറയമുമ്പെഅന്ത്യൊക്യയിൽ െ
വച്ചുകൈസരുടെചങ്ങാതിഒരുവൃദ്ധക്രിസ്ത്യാനനൊടുനിങ്ങളു
ടെആശാരിമകൻഇപ്പൊൾഎന്തുപണിചെയ്യുന്നുഎന്നുചിരിച്ചു
ചൊദിച്ചാറെഅവൻഒരുശവപ്പെട്ടിയെഉണ്ടാക്കുന്നുഎന്നുത്ത
രംപറഞ്ഞതുലൊകപ്രസിദ്ധമായ്വന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/142&oldid=187843" എന്ന താളിൽനിന്ന് ശേഖരിച്ചത്