താൾ:CiXIV28.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൫

യാസപ്പെട്ടുആദുഷ്ടൻമുമ്പെയവനരെയുംക്രിസ്ത്യാനരെയുംഒരു
പൊലെഉപദ്രവിച്ചതാകകൊണ്ടുകലഹത്താൽനശിച്ചുപൊയി
രുന്നു-അധനാസ്യൻമറ്റപലഇടയന്മാരൊടുകൂടവിചാരിച്ചുബ
ലഹീനതയെഎറ്റുപറയുന്നഅരീയക്കാരെചെൎത്തുകൊണ്ടുക്ഷ
മിച്ചുഇണക്കംവരുത്തി.൮.മാസംസഭയെനടത്തിയപ്പൊൾമാനമു
ള്ളചിലയവനസ്ത്രീകളെയുംസ്നാനംചെയ്യിച്ചത്കൈസർകെട്ടാ
റെഅവനെശങ്കിച്ചുപിന്നെയുംമറുനാടുകടത്തിപലക്രിസ്ത്യാനരെ
യുംസ്ഥാനത്തിൽനിന്നുനീക്കുകയുംചെയ്തു-അധനാസ്യൻകരയുന്ന
സഭക്കാരൊടുഇതുവെഗംവിടുന്നമെഘമത്രെഎന്നുചൊല്ലിവൈ
രികളിൽനിന്നുതെറ്റിഒളിച്ചുപാൎത്തു-

പിന്നെവ്യാകരണംന്യായംമീമാംസമുതലായശാസ്ത്രങ്ങളെക്രിസ്ത്യാ
നർആരുംപഠിപ്പിക്കരുത്ബാല്യക്കാൎക്കുമനസ്സുണ്ടെങ്കിൽയവന
ഗുരുക്കളെചെന്നുകെൾ്ക്കട്ടെഎന്നുകല്പിച്ചതിനാൽക്രിസ്ത്യാനൎക്കുവി
ദ്യയെഇല്ലാതെആക്കുവാൻഭാവിച്ചു-അക്കാലത്തിൽരൊമയി
ൽവിക്തൊരീൻഎന്നനവപ്ലാത്തൊന്യഗുരുവുണ്ടു-നഗരമാനി
കൾഎല്ലാവരുംഅവനൊടുപഠിക്കകൊണ്ടുപ്രഭുക്കന്മാർഅവനെ
എത്രയുംമാനിച്ചുവൃദ്ധനായാറെഅവന്റെശിലയെനഗരമദ്ധ്യ
ത്തിൽസ്ഥാപിച്ചു-അയാൾവെദംവായിച്ചുആരാഞ്ഞുനൊക്കിയപ്പൊ
ൾസിമ്പ്ലിക്യാൻഎന്നമൂപ്പനെസ്വകാൎയ്യമായികണ്ടു-ഞാൻഒന്നറി
യിക്കട്ടെഞാൻക്രിസ്ത്യാനനായിഎന്നുപറഞ്ഞു-ദെവസഭയിൽനി
ന്നെകാണുന്നില്ലല്ലൊഅതുകൊണ്ടുപ്രമാണിപ്പാൻപാടില്ല-എന്നു
ചൊന്നതിന്നുപള്ളിയുടെമണ്ണിനാലത്രെക്രിസ്ത്യാനനാകുമൊഎന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/139&oldid=187838" എന്ന താളിൽനിന്ന് ശേഖരിച്ചത്