താൾ:CiXIV28.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൪

ലയിച്ചുവളൎന്നുബിംബാരാധനയിലുംഅദ്ധ്യാത്മജ്ഞാനത്തിലും
ഉള്ളശ്രദ്ധയെമറെച്ചുഅഥെനയിൽവെച്ചുചിലജ്ഞാനിക െ
ളാടുംവാചാലരൊടുംമമതപ്രാപിച്ചുയവനശാക്തെയത്തിൽചെൎന്ന
പ്പൊൾ-കീഴ്കൈസരായിഗാല്യയിൽചെന്നുഅലമന്നരെയുംഫ്രാങ്ക
രെയുംജയിച്ചുകൊംസ്തന്ത്യന്റെമരണത്താൽകൈസരായഉ
ടനെബിംബാരാധനയെഉറപ്പിച്ചുകപടഭക്തിക്കാരെയുംപലദ
രിദ്രരെയുംക്രിസ്തസഭയിൽനിന്നുതെറ്റിച്ചുംമുമ്പെപറിച്ചുപൊയ
ദെവസ്വംഎല്ലാംവാങ്ങിച്ചുംഇടിഞ്ഞക്ഷെത്രങ്ങളെക്രിസ്ത്യാനരൊ
ടുപിഴവാങ്ങിഎടുപ്പിച്ചുംഇങ്ങിനെപഴയരൊമമഹത്വത്തെയും
ബിംബപൂജയുടെഘൊഷത്തെയുംപലവിധെനപുതുതാക്കുവാൻ
പ്രയത്നംകഴിച്ചു-

യെശുവിന്റെദീൎഘദൎശനംപാഴാക്കെണ്ടതിന്നുയരുശലെമിലെ
ആലയംപുതുതായികെട്ടുവാൻവളരെചെലവിട്ടുഅടിസ്ഥാനത്തിൽ
നിന്നുതീയുണ്ടകൾപൊട്ടിതെറിക്കയാൽകൂലിക്കാർപലരുംദഹി
ച്ചുപണിഅസാദ്ധ്യമായിപൊകയുംചെയ്തു-കൊംസ്തന്ത്യൻമറുനാ
ടുകടത്തിയഎല്ലാക്രിസ്ത്യാനരുംമടങ്ങിവരെണംഎന്നുകൌശ
ലമായികല്പിക്കയാൽ-ഇനിസഭക്കാൎക്കുതമ്മിൽതമ്മിൽകലഹംവ
ൎദ്ധിക്കുംഎന്നുവിചാരിച്ചുകൊണ്ടിരുന്നു-അതുസംഭവിച്ചില്ല
കൈസർവെദതൎക്കങ്ങളിൽകൈഇടായ്കയാൽസഭയിൽമിക്ക
വാറുംഐകമത്യംവെച്ചുതുടങ്ങി-അധനാസ്യൻപ്രത്യെകംമടങ്ങി
വന്നുമാഹാത്മ്യത്താലെഅലക്ഷന്ത്ര്യയിൽമുമ്പെഉണ്ടായഅധ
മാദ്ധ്യക്ഷന്റെദൊഷത്താൽഉണ്ടായകെട്ടുകളെതീൎപ്പാൻപ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/138&oldid=187836" എന്ന താളിൽനിന്ന് ശേഖരിച്ചത്