താൾ:CiXIV28.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൯

ല്പിച്ചതുംഅല്ലാതെക്രിസ്ത്യാനൎക്കുഅധികംസ്ഥാനമാനങ്ങളെ െ
കാടുത്തുപള്ളികളെഎടുപ്പിച്ചുപൊന്നു-അവന്മൂലംസഭാപ്രമാണി
കൾ്ക്കദ്രവ്യവുംലൌകികധൎമ്മവുംന്യായാധിപതിസ്ഥാനവുംമറ്റുംലഭി
ക്കയാൽസഭയിൽഅവിശ്വാസികളുടെകൂട്ടങ്ങളുംപറഞ്ഞുകൂടാത്തമാ
യകപടവാഗ്വാദങ്ങളുംനുഴഞ്ഞുതുടങ്ങിആദ്യസ്നെഹംക്രമത്താലെ
മറഞ്ഞുപൊകയുംചെയ്തു-

കൈസരുടെ൩.മക്കൾരാജ്യംവിഭാഗിച്ചശെഷംപടിഞ്ഞാറെവാ
ഴുന്നവർതമ്മിൽപൊരുതുവെഗംഅന്തരിച്ചപ്പൊൾ(൩൪൦.൩൫൦)കി
ഴക്കെകൈസരായകൊംസ്തന്ത്യൻ ക്രമത്താലെസൎവ്വസംസ്ഥാന ൩൩൭−൩൬൧
ത്തെയുംഅടക്കിവാണു-അവന്നുഅഛ്ശന്റെപ്രാപ്തിഇല്ലായ്കയാ
ൽസഭാകാൎയ്യങ്ങളിൽബുദ്ധികുറവുനന്നകാണിച്ചുബിംബങ്ങൾക്കു
ബലിഇടുന്നത്കെവലംനിഷെധിച്ചുക്ഷുദ്രംജ്യൊതിഷംമുതലായക
ൎമ്മങ്ങൾ്ക്കുമരണശിക്ഷയുംകല്പിച്ചുക്ഷെത്രങ്ങളെഇടിച്ചുദെവസ്വംമുഖ
സ്തുതിക്കാൎക്കുകൊടുക്കയുംചെയ്തു-സാരമില്ലാത്തഅദ്ധ്യക്ഷന്മാർഈ
വകനിൎബന്ധത്തെസ്തുതിച്ചുനിങ്ങൾക്ഷെത്രങ്ങളെതകൎത്തുവസ്തുവ
കകളെനിങ്ങൾക്കും കൎത്താവിന്നുംവിഭാഗിച്ചുഎടുപ്പിൻബിംബാ
രാധനയെനശിപ്പിക്കുന്നത് നിങ്ങളുടെദിവ്യധൎമ്മമാകുന്നുഎന്നു
ത്സാഹിപ്പിച്ചു-ആയതിന്നുഅധനാസ്യൻവിരൊധംപറഞ്ഞു-മനു
ഷ്യരെഹെമിച്ചുവിശ്വാസത്തിൽ ആക്കുന്നത് വിശ്വാസമാഹാത്മ്യം
അറിയാത്തവരത്രെആകുന്നുരക്ഷിതാവുശാന്തനാകയാൽആ െ
രയുംനിൎബ്ബന്ധിക്കാതെവല്ലവനുംഎന്റെവഴിയെചെല്ലുവാൻമ
നസ്സുണ്ടെങ്കിൽഎന്നിപ്രകാരംമാത്രംപറഞ്ഞുകൊണ്ടുതനിക്കുതു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/133&oldid=187826" എന്ന താളിൽനിന്ന് ശേഖരിച്ചത്