താൾ:CiXIV28.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൭

ക്കയുംചെയ്തു-ൟആജ്ഞയെഅധനാസ്യൻമാത്രംബഹുമാനിയാെ
തചെന്നായ്ക്കളെസഭെക്കകത്താക്കുവാൻഇടയന്നുകഴികയില്ലഎ
ന്നെമറുനാടുകടത്തിയാലുംഞാൻഅതുചെയ്കയില്ലഎന്നുറെച്ചുപറ
ഞ്ഞു-പലരുംഅവന്റെമെൽസങ്കടംബൊധിപ്പിച്ചപ്പൊൾകൈ
സർഅവനെനിക്കമെദ്യയിലെക്ക് വിളിച്ചുവിസ്തരിച്ചാറെ ഇവൻ
ദെവമനുഷ്യൻസത്യംഎന്നുബൊധിച്ചുമാനിച്ചുവിട്ടയച്ചു-എ ൩൩൨
ങ്കിലുംശത്രുക്കൾഅടങ്ങാതെവിരൊധിച്ചുഇവന്നുശാന്തതഒട്ടുംഇല്ല
മിസ്രയിൽനിത്യംസഭകളെനൊക്കിവിചാരിച്ചുസകലവുംമെൽ
കീഴാക്കിതന്റെടക്കാരനായിനടത്തുന്നുമിസ്രക്കാർഅവനെ ൈ
കസരെക്കാളുംശങ്കിക്കുന്നു-എന്നുബൊധിപ്പിച്ചു പൊരുമ്പൊൾ കൈസ
ർകൊപിച്ചുരണ്ടുവട്ടംവൈരികൾമുഖാന്തരംവിസ്തരിപ്പിച്ചു-ഹിംസാകാ
ലങ്ങളിൽകണ്ണുംകാലുംപൊക്കമായസ്വീകാരികളുംമറ്റുംഅവന്നായി
സാക്ഷിപറഞ്ഞിട്ടുംതകരാർതീൎക്കെണ്ടതിന്നുകൈസർഅവനെമ
റുനാടുകടത്തി

എന്നാറെഅരീയനെഅലക്ഷത്ര്യയിൽഅയച്ചുസഭക്കാരൊഅ
വനെചെൎത്തുകൊള്ളാതെദുഷ്ടജന്തുവെഎന്നപൊലെഒഴിച്ചുനിന്നു
അതുകൊണ്ടുകൈസർഅവനെപുതുനഗരത്തിൽവരുത്തിപുത്രൻ
ദൈവമാകുന്നപ്രകാരംസമ്മതിക്കുന്നുവൊഎന്നുചൊദിച്ചുസത്യംെ
ചയ്യിച്ചുനാളവലിയപള്ളിയിൽചെന്നാൽഞാൻനിന്നെസഭയിൽ െ
ഘാഷത്തൊടും കൂടചെൎത്തുകൊൾ‌്വാൻസംഗതിവരുത്തുംഎന്നരുളി െ
ച്ചയ്തു-ആയ്തുകൊംസ്തന്തീനപുരിയിൽഅദ്ധ്യക്ഷൻകെട്ടാറെഅത്യ
ന്തംവിരൊധിച്ചുകൈസർഭയപ്പെടുത്തിയപ്പൊൾഅഴിനിലയായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/131&oldid=187822" എന്ന താളിൽനിന്ന് ശേഖരിച്ചത്