താൾ:CiXIV28.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൫

സഭാരക്ഷകൈസരിൽ ആയാൽ യെശുമാത്രംസഭെക്കുതലഎന്നുഉറ
പ്പിക്കുന്നസ്വാതന്ത്ര്യംകെട്ടുപൊയി- കൊംസ്തന്തീൻമുമ്പെലികിന്യനെ െ
കാല്ലിച്ചതുപൊലെഅസൂയഭാവിച്ചുസ്വപുത്രരിൽഉത്തമനെയുംപി
ന്നെ ജാരശങ്കനിമിത്തം ഭാൎയ്യയെയുംമറ്റുംചിലബന്ധുക്കളെയുംകൊ
ന്നശെഷം- സംസ്ഥാന കാൎയ്യംവിചാരിച്ചുരണ്ടുസമുദ്രങ്ങൾ്ക്കരികെഉള്ളബു
ജന്ത്യത്തെപുതിയനഗരമാക്കി ഉറപ്പിച്ചലങ്കരിച്ചു-നവരൊമ എന്നപെരി
ടുകയുംചെയ്തു-അതുകൊംസ്തന്തീനപുരിതന്നെ-പാൎസി ഗൊഥൻ മുത
ലായമാറ്റാന്മാരെതടുപ്പാൻഎത്രയുംവിശിഷ്ടസ്ഥലം-

എങ്കിലും സഭാവൈരികളെതടുപ്പാനുംപുത്രന്റെസമത്വത്തിന്നു െ
വണ്ടിപൊരുവാനുംവരംകിട്ടിയത്കൈസരല്ലഅധനാസ്യനത്രെ-
ആയവൻഅലക്ഷന്ത്ര്യാദ്ധ്യക്ഷനൊടുകൂടെ മെൽ ശുശ്രൂഷക്കാരനാ
യിനിക്കയ്യയിൽ വന്നുവിശ്വാസശക്തിയാൽ സമത്വത്തിന്റെപ്രാ
മാണ്യം ഉറപ്പിച്ചുമറ്റവന്റെമരണശെഷംതാൻ അദ്ധ്യക്ഷനായ്വരി
കയുംചെയ്തു- അന്നുഅവനെ കാണ്മാൻഹബെശിൽനിന്നു പ്രുമന്ത്യ ൩൨൬
ൻഎന്നമന്ത്രിവന്നു-ഞാൻപത്തിരുപതുവൎഷത്തിന്നുമുമ്പെഒരുവി
ദ്വാനൊടു കൂടെൟഅലക്ഷന്ത്ര്യയിൽനിന്നുപുറപ്പെട്ടുചെങ്കടലിൽ
ഒടികരെക്കിറങ്ങിപുതിയവെള്ളംഅന്വെഷിച്ചപ്പൊൾകള്ളന്മാർവന്നു
കാരിയുംആയ്കീൎത്തിതനായ ഒരുമിസ്രക്കിഴവൻഎഴുനീറ്റുവിവാഹം
കൂടെപരിശുദ്ധാവസ്ഥആകുന്നുഞാൻഒരുനാളുംസ്ത്രീയെഅറിഞ്ഞില്ലഎങ്കി
ലുംമനുഷ്യരുടെബലഹീനതയെഅറിയുന്നു-ഇപ്രകാരമുള്ളപുതുനുകംചുമ
ത്തിയാൽസഭെക്കുനാശംവരും ഉള്ളവിവാഹങ്ങളെപിരിക്കരുതെഎന്നുപറക
യാൽപട്ടംഎറ്റതിന്റെശെഷമത്രെകെട്ടരുത്എന്നുസാധാരണകല്പനയായ്തീൎന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/129&oldid=187818" എന്ന താളിൽനിന്ന് ശേഖരിച്ചത്