താൾ:CiXIV28.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൨

ഉണ്ടായശെഷം അലക്ഷന്ത്ര്യയിൽമൂപ്പനായഅരീയൻ ഉപദെശിച്ചത്-
വചനമാകുന്നപുത്രൻആദ്യസൃഷ്ടിഅത്രെ അനാദിയായിജനിച്ചവ
നല്ല. ശെഷംസൃഷ്ടിഅവന്മൂലംഉണ്ടായപ്പൊൾഅവനുംമറിയയിൽവെ
ച്ചുമനുഷ്യദെഹംധരിച്ചു ജനിച്ചുസൽഗുണത്താൽ ദൈവത്തൊളം
വൎദ്ധിച്ചുഇപ്പൊൾസകലത്തിന്നും കൎത്താവായിമെവുന്നു-എന്നാറെവാദ
ങ്ങൾസംഭവിച്ചിട്ടു മിസ്രാദ്ധ്യക്ഷന്മാർ ൧൦൦പെർയൊഗംകൂടിഅരീ
യനെസ്ഥാനത്തിൽനിന്നുംസഭയിൽനിന്നുംപിഴുക്കിഅരീയൻവള
രെസങ്കടപ്പെട്ടപ്പൊൾആസ്യയിൽ പലരുംഅവന്റെപക്ഷംമുഴുവനും
എടുക്കാതെൟവകമൎമ്മൊപദെശങ്ങളെകൊണ്ടുവാദിക്കരുത്ആ
രെയുംതള്ളുകയുംഅരുത്എന്നുവെച്ചുപിണക്കംഅമൎപ്പാൻ കഴി
യാതെഅധികംആക്കിയപ്പൊൾ- കൈസർവിഷാദിച്ചുവെദക്കാ
ൎക്കഒരുമതന്നെവെണ്ടുഎന്നുവെച്ചുഅടങ്ങിഇരിക്കെണം എകദൈവ
മുള്ളപ്രകാരംസമ്മതിച്ചാൽ ശെഷംഒരൊരുത്തരുടെമനസ്സുപൊ
ലെആകട്ടെ എന്നുകല്പിച്ചതുംപൊരായ്കയാൽ-സൎവ്വസഭകളുടെ അദ്ധ്യ
ക്ഷന്മാരുംകൂടിവിസ്തരിച്ചുതീൎച്ച പറയെണംഎന്നുനിശ്ചയിച്ചുനിക്ക
൩൨൫ യിൽവെച്ചുഒന്നാമത്സാധാരണസഭാസംഘംവളരെഘൊഷത്തൊ
ടുംകൂടക്ഷണിച്ചു-

യവനരൊമക്കാർഅല്ലാതെഒരുഗൊഥനും ഒരുഹിന്തുവുംആക൩൧൩
അദ്ധ്യക്ഷന്മാർകൂടിവന്നപ്പൊൾകൈസർപറഞ്ഞു-നിങ്ങൾതമ്മിൽത
മ്മിൽവാദങ്ങളുംഅസൂയകളും ഒട്ടുംഅരുത്അജ്ഞാനികൾദുഷിച്ചുപ
റയാതെൟമാൎഗ്ഗംഎത്രയുംസാരംഎന്നുസമ്മതിപ്പാൻസംഗതിവരുെ
ത്തണംസത്യത്തെഅന്വെഷിക്കുന്നവർചുരുക്കംആകയാൽഒരൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/126&oldid=187813" എന്ന താളിൽനിന്ന് ശേഖരിച്ചത്