താൾ:CiXIV28.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൫

ണ്ടിരുന്നു-എന്നാറെരൊഗിയായദ്യൊക്ലെത്യാൻരാജകാൎയ്യംഉപെ ൩൦൫
ക്ഷിച്ചുതൊട്ടത്തിൽവാങ്ങിപ്പാൎത്തുമറ്റെകൈസരുംസിംഹാസനത്തെ
വിടുകകൊണ്ടുകിഴക്കെഖണ്ഡത്തിലെകൊയ്മഗലെൎയ്യനംപടിഞ്ഞാ
റെവാഴ്ചകൊംസ്തന്ത്യനുഇങ്ങിനെകീഴ്കൈസൎമ്മാർഇരുവൎക്കുംസൎവ്വാ
ധികാരംവന്നു-ൟ കൊംസ്തന്ത്യൻമുമ്പിൽകൂട്ടിഗാല്യയിൽവെച്ചു
പള്ളികളെഇടിപ്പിച്ചതല്ലാതെവിശ്വാസികളെകൊല്ലിച്ചില്ല-ത
ന്റെകൊയിലകത്ത്പണിക്കാരൊടുഒരുപരീക്ഷവിചാരിച്ചുനിങ്ങ
ളിൽക്രിസ്ത്യാനരായവർപൊകെണംബലികഴിച്ചാൽപാൎക്കാംഎന്നു
കല്പിച്ചാറെചിലർഅനുസരിച്ചുചിലർഉറെച്ചുനിന്നുഎന്നാറെ
കൈസർതാന്താങ്ങളെദൈവത്തൊടുദ്രൊഹംചെയ്തുപൊയവർ
സ്വാമിദ്രൊഹത്തിന്നുമടിക്കയില്ലഎന്നുചൊല്ലിസത്യത്യാഗിക
ളെവിട്ടയച്ചുസ്വീകാരികളപാൎപ്പിച്ചുമാനിച്ചുകൊണ്ടിരുന്നു-അവ
ന്നുഗാല്യസ്പാന്യബ്രിതന്യരാജ്യങ്ങളിലുംമെലധികാരംവന്നനാൾമുതൽദ
യഅധികംകാട്ടികൊണ്ടുസ്കൊതരെജയിച്ചശെഷംഇയൊൎക്കിൽ
വെച്ചുമരിച്ചാറെപുത്രനായമഹാകൊംസ്തന്തീൻശെഷംകൈസൎമ്മാ ൩൦൬
രുടെസമ്മതംകൂടാതെഅച്ഛന്റെഅവകാശവുംആചാരവുംരക്ഷിച്ചു
പൊന്നു-ഗലെര്യൻ൭വൎഷംഅടങ്ങാതെഹിംസനടത്തിയസെഷംസ
ൎദ്ദിസിൽവെച്ചുവ്യാധിപിടിച്ചുശരീരംദ്രവിച്ചുഎങ്ങുംപുഴുജനിച്ചുനാ
റ്റംആൎക്കുംസഹിച്ചുകൂടാതെവൎദ്ധിച്ചപ്പൊൾമനസ്സഴിഞ്ഞുക്രിസ്ത്യാനരെ
ഇനിഹിംസിക്കരുത്പള്ളികളെഎടുപ്പിക്കാംഎനിക്കുംവെണ്ടിപ്രാൎത്ഥി
ക്കെണംഎന്നുകല്പിച്ചശെഷംഅന്തരിച്ചു—

അപ്പൊൾതടവിൽനിന്നുംമലയുള്ളിൽനിന്നുംപുറപ്പെട്ടുവന്നവർ
15

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/119&oldid=187799" എന്ന താളിൽനിന്ന് ശേഖരിച്ചത്