താൾ:CiXIV28.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൪

യുംശിക്ഷാനിവൃത്തിയുംവരുവാൻഅപെക്ഷിച്ചുപിന്നെയഹൂദരും
ശമൎയ്യക്കാരുംമശീഹാമൂലംദൈവത്തൊടുചെരെണ്ടതിന്നുപ്രാൎത്ഥിച്ചു
ശെഷംജാതികൾഅന്ധകാരംവിട്ടുവെളിച്ചത്തിൽവരെണ്ടതിന്നുമാ
ത്രംഅല്ലകാണികളുടെസമൂഹത്തിന്നുംകൈസൎമ്മാൎക്കുംന്യായാധിപതി
ക്കുംഘാതകനുംവെണ്ടിഈപാപങ്ങൾഅവരുടെതലമെൽവരരു
തെഎന്നുറക്കെപ്രാൎത്ഥിച്ചുപലരുംകണ്ണീൎവാൎത്തുകൊൾകെമരിക്കയും
ചെയ്തു-ഇങ്ങിനെലക്ഷംലക്ഷംആത്മാക്കളിൽതികഞ്ഞസ്നെഹം
ഭയത്തെപുറത്താക്കിക്കളഞ്ഞുഅവർകഷ്ടപ്പെട്ടു.അത്യാസന്നംവ
രെവിശ്വസ്തരായ്പാൎത്തുഅവരുടെമരണംകൎത്താവിന്നുവിലയെറി
യത്തന്നെ—

ഒടുവിൽചിലനാടുകൾകാടായിപൊകുംഎന്നഭയംഉണ്ടായപ്പൊ
ഴെക്ക്ശെഷിച്ചവരെകൊല്ലാതെഒരുകൺചൂന്നെടുത്തുംഒരുകാൽ
മുടവാക്കിയുംപൎവ്വതൊദരത്തിലെപണിക്കയക്കെണംഎന്നക
ല്പനവന്നു-അപ്പൊൾഒരുചെമ്പുകുഴിയിൽയൊഹനാൻഎന്നമിസ്ര
ക്കിഴവൻഉണ്ടു.അവൻകുരുടനെങ്കിലുംഓൎമ്മവിശെഷംതന്നെ-പഴ
യനിയമവുംസുവിശെഷവുംമുഴുവനുംഅറികകൊണ്ടുലൊഹങ്ങളെ
എടുക്കുന്നസമയംചുറ്റുമുള്ളവൎക്കവെദസ്വരൂപനായിനിത്യഉപദെ
ശവുംആശ്വാസവുംപൊഴിഞ്ഞുകൊടുക്കുംഅനെകശിഷ്യന്മാർമറുനാ
ട്ടിൽഓടിപ്പൊകകൊണ്ടുരൊമസംസ്ഥാനത്തിന്നുപുറമെസിവിശെഷം
പലദിക്കിലുംപതുക്കെപരക്കയുംചെയ്തു.

കൈസൎമ്യാരൊകുറയകാലംസന്തൊഷിച്ചുശീലകളിലും നാണ്യങ്ങ
ളിലുംക്രിസ്തീയനാമനിഗ്രഹംസമാപ്തം എന്നുഎഴുതിച്ചുപ്രശംസിച്ചുകൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/118&oldid=187797" എന്ന താളിൽനിന്ന് ശേഖരിച്ചത്