താൾ:CiXIV28.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൨

അനന്തരംഎല്ലാപട്ടക്കാരെയുംതടവിൽആക്കെണ്ടതിന്നുആജ്ഞ
വന്നു-കൊയിലകത്തുഅകസ്മാൽതീപിടിച്ചപ്പൊൾഇതുക്രിസ്ത്യാന
രുടെപ്രവൃത്തിഎന്നുവെച്ചുമൂന്നാമതൊരുകല്പനയാൽതടവുകാരെ
എല്ലാവരെയുംബലികഴിപ്പാൻഅത്യന്തംപീഡിപ്പിച്ചുനിൎബന്ധിപ്പാ
ൻതുടങ്ങി-പലരുംക്രിസ്തുനാമത്തെതള്ളിഎങ്കിലുംഅനെകമന്ത്രിക
ളുംഅദ്ധ്യക്ഷന്മാരുംഉറെച്ചുനിന്നുകഠോരപീഡകളെസഹിച്ചുസാക്ഷി
൩൦൪ മരണംഏറ്റു-എന്നാറെനാടുതൊറുംഊർതൊറുംഒട്ടൊഴിയാതെ
എല്ലാവരുംബിംബങ്ങൾക്ക വഴിപാടുകരിക്കെണം എന്നനാലമത്ക
ല്പനഉണ്ടായതിനാൽപിശാചിന്റെഇച്ഛപൂരിച്ചുവന്നു-വെവ്വെറെ
കൊല്ലുവാൻഘാതകന്മാർപൊരായ്കയാൽക്രിസ്ത്യാനരെകൂട്ടംകൂട്ടമാ
യിദഹിപ്പിച്ചു-ഭ്രുഗ്യനാട്ടിൽഒരുക്രിസ്ത്യാനപട്ടണംമുഴുവനുംകുഞ്ഞി
കുട്ടികളൊടുംകൂടചുട്ടുകളഞ്ഞു.അരങ്ങുസ്ഥലങ്ങൾതൊറുംസിംഹം
നരിപുലി-കരടിഎരുമപന്നിമുതലായവറ്റെപഴുപ്പിച്ചഇരുമ്പു
കൊണ്ടുഇളക്കിക്രിസ്ത്യാനസമൂഹത്തെകൊള്ളെപായിക്കും-പലപ്പൊ
ഴുംമൃഗങ്ങൾഅവരെതൊടായ്കയാൽവാൾകൊണ്ടുവെട്ടിശവങ്ങളെകട
ലിൽചാടും-നാടുവാഴികൾവെവ്വെറെപുതിയമരണവിധങ്ങളെ
സങ്കല്പിക്കും-രണ്ടുമരക്കൊമ്പുകളെഅമൎത്തിമുറുക്കിസാക്ഷികളുടെകാ
ലുകളെകെട്ടികയറുഅറുത്തുപിളൎത്തിഉടലുകളെതെറിപ്പക്കുംഗ
ലെൎയ്യൻപ്രത്യെകംനിത്യംചിന്തിച്ചുഘൊരഭേദ്യങ്ങളെനിരൂപിച്ചുന
ടത്തിപ്രാണച്ഛേദത്തിന്നുആവൊളംതാമസംവരുത്തിഹിംസിക്കും
സ്ത്രീകളൊടുചെയ്തഅവലക്ഷണക്രിയകളെഎണ്ണിക്കുടമിസ്രനാട്ടിൽ
മാത്രംകൊന്നവർ൨ലക്ഷത്തിൽപരമാകുന്നുഗുദപ്രദെശത്തുകൂടികു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/116&oldid=187793" എന്ന താളിൽനിന്ന് ശേഖരിച്ചത്