താൾ:CiXIV28.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൮

ജനൊബ്യയെജയിച്ചുപല്മീരയെഇടിച്ചുഎവിടെയുംമെൽകൊയ്മ
നടത്തുമ്പൊൾക്രിസ്ത്യാനൎസങ്കടംബോധിപ്പിച്ചുകൈസരുംഎന്റെ
നഗരത്തിലെഅദ്ധ്യക്ഷൻവിധിക്കുംപ്രകാരംആകട്ടെഎന്നുതീൎച്ച
പറഞ്ഞതിനാൽരൊമാദ്ധ്യക്ഷൻമുതലായവരുടെസമ്മതത്താൽപൌ
ലിന്നുസ്ഥാനഭ്രംശംവന്നുഈകഥയുടെസാരംവിചാരിച്ചാൽസഭെ
ക്ക്അന്നുസമാധാനത്താലുംധനത്താലുംമഹാന്മാരുടെകടാക്ഷത്താ
ലുംവളരെതാഴ്ചപറ്റിതുടങ്ങിഎന്നുസ്പഷ്ടംതന്നെ-

൨൮൪ ഉദ്യംക്ലെത്യാൻകൈസരായാറെഭാൎയ്യയുംമകളുംഗൂഢമായിയെശു
വെവിശ്വസിക്കയാൽകൊയിലകത്തുംസകലമാന്യസ്ഥാനങ്ങളിലുംക്രി
സ്ത്യാനർനിറഞ്ഞുകണ്ടുജനങ്ങൾകൂട്ടമായിസഭയിൽചെരുകകൊ
ണ്ടുവിസ്താരമുള്ളപള്ളികളെകെട്ടേണ്ടിവരികയുംചെയ്തു.ഗാല്യയിൽപ്ര
ത്യെകംസുവിശെഷംപരന്നുതുലൊസ്പരിസ്മുതലായപട്ടണങ്ങളിലും
ഉറെച്ചു.ബ്രിതന്യയിൽഇയൊൎക്കുംലൊന്തനുംഗൎമ്മന്യയിൽകൊലന്യ
ത്രെവർഔഗുസ്പുരിയുംസ്പാന്യയിൽഎൽ്വീരയുംഒന്നാമത്തെഅദ്ധ്യ
ക്ഷസ്ഥാനങ്ങളായിവന്നു-

എന്നാറെ൪൦വൎഷംവിരൊധംകൂടാതെപാൎക്കുമ്പൊൾസഭയിൽഎങ്ങും
ചൈതന്യംകുറഞ്ഞുപൊയിപട്ടക്കാർഅനുഷ്ഠിക്കുന്നത്മറെറവൎക്കും
പുണ്യംവരുത്തുന്നകൎമ്മംഎന്നുതൊന്നിപ്പൊയി-പുതുതായിചെരുന്നവ
ർരണ്ടുമൂന്നുവൎഷംഉപദെശംകെട്ടിട്ടല്ലാതെസ്നാനംഏല്പ്പാൻയൊഗ്യന്മാ
രല്ലഎന്നുവന്നിട്ടുംആത്മാവിന്റെപുതുക്കംകൂടാതെആകൎമ്മങ്ങളിൽ
ആകട്ടെവല്ലജ്ഞാനത്തിൽആകട്ടെആശ്രയിച്ചുലൌകികരായ്ന
ടക്കും-സ്നാനത്തിൽപിന്നെഅപരാധംചെയ്താൽചിലവൎഷംഅനുതാ
14

14

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/112&oldid=187781" എന്ന താളിൽനിന്ന് ശേഖരിച്ചത്