താൾ:CiXIV28.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൦

ക്കളെദരിദ്രന്മാൎക്കുപകുത്തുകൊടുത്തു—പിന്നെകൈസർപട്ടക്കാ
ൎക്കുഎല്ലാവൎക്കുംമരണവിധികല്പിച്ചപ്പൊൾമുമ്പെരൊമയിൽഷ
ഷ്ഠൻസാക്ഷിയായി—അവനെകൊണ്ടുപൊകുമ്പൊൾശുശ്രൂഷ
ക്കാരനായലൌരന്ത്യൻകരഞ്ഞുപിഞ്ചെന്നുഅഛ്ശഅഛ്ശമ
കനെകൂടാതെപൊകുന്നുവൊ—എന്നുകെട്ടാറെ.൩.ദിവസത്തി
ന്നകംനീഎന്റെഅരികിൽഎത്തുംഎന്നുപറഞ്ഞുമരിച്ചഉട
നെരക്ഷാപുരുഷൻസഭാസ്വംമൊഹിച്ചുലൌരന്ത്യനെവരുത്തി
പരിഹസിച്ചുസഭാധനംഎല്പിക്കഎന്നുചൊദിച്ചതിന്നു.൩.ദി
വസത്തിൻഇടയിൽഎല്ലാംകണക്കാക്കിവെക്കാംഎന്നുപറ
ഞ്ഞുസമ്മതംവാങ്ങിസഭാമുതലാൽകഴിയുന്നദരിദ്രരെഒക്കെകൂ
ട്ടികൊണ്ടുവന്നുരക്ഷാപുരുഷനൊടുകണ്ടാലുംഞങ്ങളുടെദെവ
ന്റെധനംവളപ്പഎല്ലാംപൊൻപാത്രങ്ങൾനിറഞ്ഞുനില്ക്കുന്നുഎ
ന്നുപറഞ്ഞു—മറ്റെവൻഭിക്ഷുക്കളെകണ്ടുക്രുദ്ധിച്ചുനൊക്കുമ്പൊ
ൾഈപൊന്നുപൊരാഎങ്കിൽ൧൦൦൦ചില്വാനംവിധവമാർ
എന്നരത്നങ്ങളെയുംകാണിക്കാംഎന്നുചൊന്നാറെരക്ഷാപുരു
ഷൻകൊപപരവശനായിഅവനെഇരിമ്പുകൂട്ടിൽകിടത്തിതീ
കത്തിച്ചുപതുക്കെപഴുപ്പിച്ചുഒരൊഭാഗംചുട്ടപ്പൊൾഎന്നെതിരി
ക്കെണംഎന്നുലൌരന്ത്യൻചൊദിച്ചുരൊമയുടെഗുണത്തിന്നാ
യിപ്രാൎത്ഥിച്ചുജീവനെഉപെക്ഷിക്കയുംചെയ്തു—കുപ്രിയാനെ
൨പടയാളികൾപിടിച്ചുവണ്ടിയിൽകരെറ്റിനാടുവാഴിയുടെവീട്ടിൽ
കൊണ്ടുപൊയി—അവിടെഅവൻരാത്രിയിൽഉണൎന്നുംകാണ്മാ
ൻവന്നവരൊടുംപറഞ്ഞുംകൊണ്ടുപാൎത്തുരാവിലെകൎത്താവെ


13

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/104&oldid=187766" എന്ന താളിൽനിന്ന് ശേഖരിച്ചത്