താൾ:CiXIV28.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൭

സഹൊദരസെവക്കുംഉദ്യൊഗിച്ചുമ്ലെഛ്ശജാതികൾപലസഭക
ളിൽനിന്നുംമൊഷ്ടിച്ചുഅടിമയാക്കിയവിശ്വാസികളെവീണ്ടെ
ടുപ്പാൻധൎമ്മങ്ങളെശെഖരിച്ചു—പിന്നെനടപ്പുദീനത്താൽമുഴുകുഡു
ംബങ്ങൾക്കുംഅപായംവരുമ്പൊൾകൎത്ഥഹത്തിൽഅവിശ്വാസി
കളുടെഭയത്താൽശവങ്ങൾതെരുക്കളിൽതിങ്ങികിടക്കുന്നതുംമ
രിപ്പാറാകുന്നവൎക്കആരുംതുണനില്ക്കാത്തതുംകണ്ടുകുപ്രിയാൻ
ഗുണംകൊണ്ടുദൊഷംജയിക്കെണംഎന്നുപദെശിച്ചുതാനുംഇട.൨൫൨
വിടാതെരൊഗികളെചെന്നുകണ്ടുസഭക്കാരുടെദ്രവ്യത്താലുംമ
രണത്തെകൂട്ടാക്കാത്തപ്രയത്നത്താലുംരൊഗത്തെനിറുത്തുകയും
ചെയ്തു—

ഗല്ലൻപട്ടുപൊയശെഷംവലൎയ്യൻകൈസരായി.൩.വൎഷ൨൫൩
ത്തൊളംക്രിസ്ത്യാനൎക്കഭയംഇല്ലാതാക്കിയപ്പൊൾകുപ്രിയാൻ.൬൬.
അദ്ധ്യക്ഷന്മാരെയൊഗംതികച്ചുകൂട്ടിസഭാകാൎയ്യങ്ങളെവഴിക്കാ
ക്കിച്ചു—അപ്പൊൾചിലർശിശുക്കൾജനിച്ചുഎട്ടുദിവസത്തിന്നുമു
മ്പെസ്നാനംചെയ്യരുത്എന്നുപറഞ്ഞപ്പൊൾകുപ്രിയാൻവിരൊ
ധിച്ചുകുറ്റംചെയ്യാതെജന്മപാപംമാത്രംഉള്ളകുട്ടിയെഎതുദിവ
സത്തിൽഎങ്കിലുംസ്നാനംചെയ്യാംചെലാകല്പനവിചാരിക്കെണ്ട
തല്ലഎന്നുവിധിച്ചത്എല്ലാവരുംസമ്മതിച്ചു—ശിശുസ്നാനംഅന്നു
എല്ലാടവുംധൎമ്മമായിരുന്നുഎന്നുഈഅല്പവാദത്താൽഅറിയാം
സ്നാനംഉള്ളവൎക്കരാഭൊജനംകൂടവെണംഎന്നുവിചാരിക്കു
മ്പൊൾ.൧കൊ൧൧.൨൮വിട്ടു—അഫ്രീകക്കാർഅപ്പംതിന്മാൻവഹിയാ
ത്തശിശുക്കൾക്കുംഒരുതുള്ളിവീഞ്ഞുംകൊടുപ്പാൻർതുടങ്ങി—രൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/101&oldid=187760" എന്ന താളിൽനിന്ന് ശേഖരിച്ചത്