താൾ:CiXIV272.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൫

റപ്പിച്ചുഭാൎയ്യാഭൎത്താക്കന്മാർഅന്യൊന്യംസ്നെഹിച്ചുംബഹുമാനി
ച്ചുംനടക്കെണ്ടുന്നക്രമംഉപദെശിച്ചുആദിയിൽമനുഷ്യരെഉ
ണ്ടാക്കിയവൻ ഒരാണും പെണ്ണുമായി അവരെ ഉണ്ടാക്കിഇത
ഹെതുവായിമനുഷ്യൻമാതാപിതാക്കന്മാരെയുംവിട്ടുഭാൎയ്യയൊ
ടെചെൎന്നിരിക്കും അവരിരുവരുംഒരുജഡമായിവരും‌ അതു
കൊണ്ടുഅവരിരുവരല്ലഒരുജഡമത്രെആകുന്നതുദൈവം
കൂട്ടിചെൎത്തതമനുഷ്യൻവെർതിരിക്കരുതഎന്നുകല്പിച്ച
തിനാൽഎല്ലാവരുംഈദിവ്യക്രമംമനഃപൂൎവ്വമായിആച
രിക്കെണ്ടതാകുന്നുഅതിന്റെവിവരമപ്പൊസ്തൊലനായ
പൌൽപറഞ്ഞതാവിത— ഭൎത്താക്കന്മാരെനിങ്ങൾക്രിസ്തുസഭ
യെസ്നെഹിച്ചുഅതിന്നുവെണ്ടിതന്നെതാൻഎല്പിച്ചുകൊടു
ത്തതുപൊലെതന്നെനിങ്ങളുടെഭാൎയ്യമാരെസ്നെഹിപ്പിൻത
ന്റെഭാൎയ്യയെസ്നെഹിക്കുന്നവൻതന്നെസ്നെഹിക്കു
ന്നുവല്ലൊഭാൎയ്യമാരെനിങ്ങളുംകൎത്താവിനൊടുംഎന്നപൊലെ
ഭൎത്താക്കന്മാരൊടുഅനുസരിച്ചിരിപ്പിൻസഭക്രിസ്തുവിനൊ
ടുഅനുസരിച്ചിരിക്കുന്നപ്രകാരംഭാൎയ്യമാരുംസ്വഭൎത്താക്ക
ന്മാരൊടുസകലത്തിലുംഅനുസരിച്ചിരിക്കെണംക്രിസ്തുസഭെ
ക്കതലയായിരിക്കുന്നതുപൊലെഭൎത്താവുംഭാൎയ്യക്കതലയായി
രിക്കുന്നുഇങ്ങിനെഭൎത്താവുംഭാൎയ്യയൊടുഐക്യമായിനടന്നു
ഒന്നിലുംകൎത്തൃത്വംകാണിക്കാതെഅവളെബലഹീനപാത്രം
എങ്കിലുംദൈവകരുണെക്കുംനിത്യജീവന്നുംഅവകാശിആ
കകൊണ്ടുവെണ്ടുംവണ്ണംബഹുമാനിക്കെണംദൈവവചന

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/69&oldid=187477" എന്ന താളിൽനിന്ന് ശേഖരിച്ചത്