താൾ:CiXIV272.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൯

ന്തിവന്നുജീവിച്ചിരിക്കുന്നവർതങ്ങൾ്ക്കായിട്ടല്ലതങ്ങൾ്ക്കവെ
ണ്ടിമരിച്ചുജീവിച്ചെഴുനീറ്റവനായിട്ടുതന്നെജീവിക്കെ
ണ്ടതിന്നുഅവന്മരിച്ചതനമ്മെസകലഅകൃത്യത്തിൽനി
ന്നുംവീണ്ടുകൊണ്ടുസല്ക്രിയകളിൽഉത്സാഹികളാക്കിസ്വന്തജ
നത്തെതനിക്കവെർതിരിച്ചുവെടിപ്പാക്കെണ്ടതിന്നുനമു
ക്കുവെണ്ടിതന്നെതാൻഎല്പിച്ചുകൊടുത്തതകൊണ്ടുപാപംനി
ങ്ങളുടെമരണമുള്ളശരീരങ്ങളിലെമൊഹങ്ങളെഅനുഷ്ഠി
ക്കെണ്ടതിന്നുവാഴരുതനിങ്ങൾപാപത്തിന്നുമരിച്ചവരെ
ന്നുംകൎത്താവായയെശുക്രിസ്തുവിനാൽദൈവത്തിന്നുജീവി
ക്കുന്നവരെന്നുംവിശ്വസിച്ചുകൊൾവിൻ

നാംഇപ്രകാരംകൎത്താവിന്റെതിരുമുമ്പിൽതനിക്കുയൊ
ഗ്യന്മാരായിനടക്കെണ്ടുന്നവിവരംഅവന്റെവചനത്തിൽ
നിന്നുകെൾക്കുമ്പൊൾ നാം അറിയായ്മകൊണ്ടുംപലവിധമായ
മത്സരംകൊണ്ടുംദൈവവിശുദ്ധകല്പനകളെലംഘിച്ചുഎ
ന്നറിഞ്ഞതിനാൽനമ്മെതാഴ്ത്തിപാപംഎറ്റുപറഞ്ഞുദൈവ
കരുണയാൽക്ഷമലഭിക്കെണ്ടതിന്നുനുറുങ്ങിയഹൃദയങ്ങ
ളൊടെഇപ്രകാരംഅപെക്ഷിക്ക

പരിശുദ്ധദൈവമായപിതാവെബാല്യംമുതൽൟസമയം
വരെയുംപലദുശ്ചിന്തകളാലുംദുൎമ്മൊഹങ്ങളാലുംമത്സരവച
നക്രിയകളാലുംഞങ്ങൾവളരെമഹാപാപങ്ങളെചെയ്തിരി
ക്കകൊണ്ടുനിന്റെപുത്രന്മാരായിരിപ്പാൻയൊഗ്യന്മാരല്ല
ഞങ്ങളുടെകണ്ണുകളെനിങ്കലെക്കഉയൎത്തുവാൻധൈൎയ്യം


8

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/63&oldid=187465" എന്ന താളിൽനിന്ന് ശേഖരിച്ചത്