താൾ:CiXIV272.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

രും ന്യായവുംഎങ്ങുംനടക്കെണ്ടതിന്നുഅവരെസന്മാൎഗ്ഗത്തി
ലാക്കിപ്രജകൾ്ക്കുംവെണ്ടുന്നശങ്കയെയുംജനിപ്പിച്ചുതരെണ
മെകൎത്താവായദൈവമെ ഞങ്ങളെചെവിക്കൊള്ളെണ
മെനിലമ്പറമ്പുകളെഅനുഗ്രഹിച്ചുഅന്നവസ്ത്രാദികളെസാ
ധിപ്പിച്ചുകുട്ടികൾ്ക്കഅന്യൊന്യസ്നെഹത്തെയുംസത്യദൈവ
ഭയത്തെയും കല്പിച്ചരുളിനിന്റെമഹത്വത്തിന്നായിഅവ
രെവളൎത്തെണ്ടതിന്നു ആശീൎവ്വാദംചെയ്തുകൊണ്ടിരിക്കെ
ണമെ— സൎവ്വമനുഷ്യരുടെദൈവമായപിതാവെഎല്ലാദു
ഃഖികളിലുംകനിവുതൊന്നിവിധവമാൎക്കുംമാതാപിതാക്ക
ന്മാരില്ലാത്തവൎക്കും ബാലവൃദ്ധന്മാൎക്കുംരൊഗമരണപീഡിത
ൎക്കുംനിരാധാരന്മാൎക്കും ദയവിചാരിച്ചുആശ്വാസവും ഉദ്ധാര
ണവുംവരുത്തെണമെഞങ്ങളുടെപിതാവെകുട്ടികളായഞ
ങ്ങൾനിന്തിരുമുഖാന്തരംകഴിക്കുന്നപ്രാൎത്ഥനകളെകരു
ണയാലെപരിഗ്രഹിച്ചുനിന്റെസ്നെഹംമൂലവും യെശുക്രിസ്തു
നിമിത്തവും ഞങ്ങളെചെവികൊണ്ടുനിൻസമാധാനവും
ധാരാളമായിതന്നരുളെണമെ ആമൻ.

മഹാകരുണയുംഐശ്വൎയ്യവുമുള്ളകൎത്താവെനീരാജാധിര
ാജാവും കൎത്താധികൎത്താവും ആൎക്കും അടുത്തുകൂടാത്തവെളി
ച്ചത്തിൽ വസിക്കുന്നവനും ആകുന്നു— സ്വൎഗ്ഗദൂതർനിൻശുദ്ധി
നിമിത്തം മുഖങ്ങൾമൂടിവന്ദിക്കുന്നുമഹൊന്നതങ്ങൾഎല്ലാം
നിന്റെമഹത്വംകൊണ്ടുനിറഞ്ഞിരിക്കുന്നു— എന്നാലുംനീവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/51&oldid=187438" എന്ന താളിൽനിന്ന് ശേഖരിച്ചത്