താൾ:CiXIV272.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩

യുംസന്തൊഷവുംജനിപ്പിച്ചുമരണപൎയ്യന്തംഞങ്ങളെനെർവ
ഴിയിൽനടത്തി ആശ്വസിപ്പിച്ചുഞങ്ങൾദൈവപുത്രന്മാരാ
കുന്നുഎന്നസാക്ഷിയുംഉറപ്പിച്ചുഅബ്ബാപിതാവെഎന്നും
ധൈൎയ്യത്തൊടെവിളിക്കെണ്ടതിന്നുഅധികാരവുംനല്കെണമെ—
കൎത്താവായയെശുവെസൎവ്വജനങ്ങളൊടുംനിന്റെരക്ഷ
യെഅറിയിക്കെണ്ടതിന്നുഅപ്പൊസ്തലന്മാരെപരിശുദ്ധാത്മാ
വിനെകൊണ്ടുഅഭിഷെകംചെയ്തിട്ടുപാപപരിശാന്തിയെ
പ്രസിദ്ധമാക്കുന്നവെലെക്കായിനീനിയൊഗിച്ചയച്ചുഅവ
ർആത്മശക്തിയൊടെസൎവ്വജാതികളുടെഇടയിൽസുവി
ശെഷവചനത്തിന്നുസാക്ഷിഅകളായിനിന്നുശുദ്ധനടപ്പുകൊ
ണ്ടുംസഹിച്ചകഷ്ടമരണങ്ങളെകൊണ്ടുംഅതിന്നുമുദ്രഇട്ടതി
നാൽഞങ്ങൾൟദിവസത്തിൽമനഃപ്പൂൎവ്വമായിനിന്നെപു
കഴ്ത്തുന്നുനിന്റെവചനവ്യാപാരംഞങ്ങളുടെഹൃദയങ്ങളിലും
സാധിപ്പിച്ചുഅതുനിന്റെവായിലെശബ്ദംതന്നെഎന്നുവി
ശ്വസിച്ചുതാല്പൎയ്യത്തൊടെഅനുസരിക്കെണ്ടതിന്നുകരുണന
ല്കെണമെപിതാവിൽനിന്നുംപുത്രങ്കൽനിന്നുംപുറപ്പെടുന്നപ
രിശുദ്ധാത്മാവെനിന്റെവെളിച്ചത്താൽഞങ്ങളെപ്രകാശി
പ്പിച്ചുവെളിച്ചത്തിന്റെമക്കളായിചമെക്കെണമെഇടവി
ടാതെപ്രാൎത്ഥിച്ചുംഭയഭക്തിയൊടെനടന്നുംവചനപ്രവൃത്തി
കളാൽപിതാവിന്നുമഹത്വംഉണ്ടാക്കെണ്ടതിന്നുഉപദെശിക്കെ
ണമെ—ഞങ്ങളുടെഇഷ്ടംമുഴുവനുംആന്തരങ്ങളൊടുംകൂട
ശുദ്ധീകരിച്ചുലൊകമാംസെഛ്ശകളെമുടിച്ചുഹൃദയങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/37&oldid=187409" എന്ന താളിൽനിന്ന് ശേഖരിച്ചത്