താൾ:CiXIV272.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

മഹത്വമുള്ളസ്വൎഗ്ഗാരൊഹണംഒൎത്തുസന്തൊഷിച്ചുദൈവത്തി
ന്റെവലത്തുഭാഗത്തിലിരുന്നുസ്വൎഭൂമികളിലുംവാഴുന്ന
രാജാവായനിന്നെവന്ദിക്കയുംചെയ്യുന്നു—കുരിശിലെമരണമാ
കുന്നമരണത്തൊളംനീഅധീനനായിഅനുസരിച്ചതകൊണ്ടു
ദൈവംനിന്നെഅത്യന്തംഉയൎത്തിസ്വൎഗ്ഗത്തിലുംഭൂമിയിലുംഭൂമി
ക്കകീഴിലുമുള്ളവറ്റിന്റെമുഴങ്കാലൊക്കയുംമടങ്ങെണ്ടുന്നതുംനാ
വൊക്കയുംയെശുക്രിസ്തുകൎത്താവാകുന്നുഎന്നുപിതാവിന്റെ
മഹത്വത്തിന്നായിഅനുസരിച്ചുപറയെണ്ടുന്നതുംസകലനാമത്തി
ന്നുംമെലായനാമത്തെനിണക്കനല്കുകയുംചെയ്തു—നീഇപ്പൊ
ൾമഹത്വംതികഞ്ഞവനുംനിന്നെഅനുസരിക്കുന്നവൎക്കെല്ലാവ
ൎക്കുംനിത്യജീവന്റെകാരണവുമായിസ്വൎഗ്ഗവാതിൽതുറന്നു
പിതാവിന്റെഭവനത്തിൽഞങ്ങൾ്ക്കുംഒരുസ്ഥലംയത്നമാക്കി
ശത്രുക്കൾഒക്കയുംനിണക്കപാദപീഠമായിവന്നുവിശ്വാസി
കൾഎല്ലാവരുംസ്വൎഗ്ഗീയമഹത്വംഅനുഭവിപ്പൊളവുംവാണു
കൊണ്ടുമിരിക്കുന്നു പ്രിയരക്ഷിതാവെനീപിതാവിന്റെഇഷ്ടം
അനുസരിച്ചുകഷ്ടമരണങ്ങളെകൊണ്ടുനിണക്കമഹത്വംവരു
ത്തിയതപൊലെഞങ്ങളുംസകലത്തിലുംവിശ്വസ്തരായിനടന്നു
നിത്യജീവനെപ്രാപിക്കെണ്ടതിന്നുഅനുസരണമുള്ളമനസ്സി
നെജനിപ്പിക്കെണമെഞങ്ങളുടെബലഹീനങ്ങളിൽനീശ
ക്തനായിരുന്നുഐഹികദുഃഖകഷ്ടങ്ങളിൽസഹായിച്ചുലൊ
കാവസാനത്തൊളംനീഞങ്ങളൊടുകൂടഉണ്ടെന്നുംനിന്റെകൈ
യിൽനിന്നുഞങ്ങളെപറിച്ചുകളവാൻആൎക്കുംകഴികയില്ലെന്നും

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/33&oldid=187402" എന്ന താളിൽനിന്ന് ശേഖരിച്ചത്