താൾ:CiXIV272.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വരൊടുകൂടഎകമനസ്സുകളായി നടന്നു വൎദ്ധിക്കെണ്ടതിന്നു ഞ
ങ്ങൾ്ക്കു കരുണ കാട്ടികൎത്താവായ യെശുക്രിസ്തുവിന്റെ ദിവസ
ത്തൊളം കുറ്റം കൂടാതെ പാൎക്കെണ്ടതിന്നു നിന്റെ സ്നെഹത്താ
ലെ ഞങ്ങളെ എല്ലാവരെയും കാത്തുകൊണ്ടിരിക്കെണമെ
ആമൻ

കരുണയുള്ള ദൈവമായപിതാവെനിന്റെ മഹത്വംകാണി
പ്പാനും പാപങ്ങളിൽനിന്നുഉദ്ധരിപ്പാനും ഞങ്ങളിൽ കനി
ഞ്ഞു സ്നെഹത്താലെ നിൻ പുത്രനെഅയച്ചതകൊണ്ടുനിണക്ക
സ്തുതിയുംബഹുമാനവുംഞങ്ങളിൽനിന്നുണ്ടായ്വരെണമെ-മ
ഹാതാഴ്മയൊടെ ഞങ്ങൾ ൟ ദിവസത്തിലും അവന്റെ മനുഷ്യാ
വതാരം ഒൎത്തു ദൈവം‌മാംസത്തിൽ പ്രകാശിതമായിആത്മാ
വിൽ നീതിയാക്കപ്പെട്ടു ദൂതരാൽ കാണപ്പെട്ടുപുറജാതിക്കാ
ൎക്കു പ്രസംഗിക്കപ്പെട്ടു ഭൂലൊകത്തിൽ വിശ്വസിക്കപ്പെട്ടു മഹ
ത്വത്തിങ്കലെക്കഎടുത്തുകൊള്ളപ്പെട്ടുഎന്നീദിവ്യരഹസ്യ
ങ്ങൾ നിമിത്തം ആനന്ദിക്കയുംചെയ്യുന്നു അതെ കൎത്താവായ
യെശുക്രിസ്തുവെമഹത്വത്തിന്റെരാജാവെഞങ്ങളുടെആത്മാ
ക്കൾ്ക്കുസ്വസ്ഥതൗണ്ടാകെണ്ടതിന്നു നീ ദാസരൂപം ധരിച്ചുനീതിമാ
നും ത്രാണകനുമായി വന്നു-നിണക്ക സ്തുതിയും ബഹുമാനവും
വരെണമെ-നീ മഹത്വത്തൊടെ വരുന്നതിന്നു ഞങ്ങൾവിശ്വാ
സസന്തൊഷങ്ങളൊടെ കാത്തുകൊണ്ടിരിക്കുന്നു-ആ സമയ
ത്തൊളം ഞങ്ങളുടെ രാജ്യത്തിലും സഭകളിലും ഭവനങ്ങളി

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/11&oldid=187353" എന്ന താളിൽനിന്ന് ശേഖരിച്ചത്