ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
174 ഒമ്പതാം അദ്ധ്യായം
തോടുകൂടെ അവനെ പങ്ങശ്ശമേനോന്റെ ഒരുമിച്ചയച്ചു.
കൊച്ചമ്മാളുവിനെപിരിഞ്ഞു എട്ടുമണിവരെയിരിക്കേണ്ടി
വരുമല്ലൊ എന്നുള്ള വിചാരം പങ്ങശ്ശമേനോന്റെ മന
സ്സിൽ വലിയ സുഖക്കേടിനെ ജനിപ്പിച്ചു എങ്കിലും കഴിയു
ന്നവേഗത്തിൽ മടങ്ങി എത്തിക്കളയാമെന്നു ഒരുവിധേ
ന ധൈൎയ്യപ്പെട്ട എരേമൻനായരോടും മേൽപറഞ്ഞ ഭൃത്യ
നോടും ഒരുമിച്ചുകുളിപ്പാൻവേണ്ടി കനകമംഗലംചിറയി
ലേക്ക പോയി.