താൾ:CiXIV269.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

174 ഒമ്പതാം അദ്ധ്യായം

തോടുകൂടെ അവനെ പങ്ങശ്ശമേനോന്റെ ഒരുമിച്ചയച്ചു.
കൊച്ചമ്മാളുവിനെപിരിഞ്ഞു എട്ടുമണിവരെയിരിക്കേണ്ടി
വരുമല്ലൊ എന്നുള്ള വിചാരം പങ്ങശ്ശമേനോന്റെ മന
സ്സിൽ വലിയ സുഖക്കേടിനെ ജനിപ്പിച്ചു എങ്കിലും കഴിയു
ന്നവേഗത്തിൽ മടങ്ങി എത്തിക്കളയാമെന്നു ഒരുവിധേ
ന ധൈൎയ്യപ്പെട്ട എരേമൻനായരോടും മേൽപറഞ്ഞ ഭൃത്യ
നോടും ഒരുമിച്ചുകുളിപ്പാൻവേണ്ടി കനകമംഗലംചിറയി
ലേക്ക പോയി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/186&oldid=194347" എന്ന താളിൽനിന്ന് ശേഖരിച്ചത്