താൾ:CiXIV268.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൪

രൻഎന്നുകാണ്മാൻസംഗതിഉണ്ടാകും

ക്രിസ്തി—ഞങ്ങളൊടുകൂടവരുവാൻമനസ്സുണ്ടെങ്കിൽനാടൊടുമ്പൊൾ
നടുവെഎന്നഭാവംഉപെക്ഷിച്ചുകുളിരിലുംതണലിലുംമാത്രമ
ല്ലവെനിലുംമഴയുംതട്ടുമ്പൊഴുംനടന്നുജനങ്ങൾമാനിച്ചാൽ
മാത്രമല്ലദുഷിച്ചുനിന്ദിച്ചാലുംഭക്തനായിരിക്കണംഎങ്കി
ലുംഇത്നിണക്കഇഷ്ടമാകുമൊ—

ഐഹിക—സ—ന—അങ്ങിനെഒന്നുംഎന്നൊടുകല്പിപ്പാൻആവശ്യമില്ല
എനിക്കബൊധിച്ചപ്രകാരംനിങ്ങളുടെകൂട്ടത്തിൽനടപ്പാൻസമ്മതമു
ണ്ടെങ്കിൽമതി—

ക്രിസ്തി—ഞങ്ങൾനടക്കുന്നത്പൊലെനടപ്പാൻമനസ്സില്ലെങ്കിൽഒരുകാ
കാലടിപൊലുംവരരുത്—

ഐഹിക—സ—ന—നിൎദ്ദൊഷവുംഉപകാരവുമുള്ളഎന്റെമൎയ്യാദഞാൻ
എങ്ങിനെഉപെക്ഷിക്കുംനിങ്ങളൊടുകൂടപൊരുവാൻവിരൊധ
മില്ലെങ്കിൽമുമ്പെപൊലെനല്ലകൂട്ടക്കാർആരെങ്കിലുംവരുവൊളം
തനിച്ചുനടക്കും—

അപ്പൊൾഞാൻസ്വപ്നത്തിൽകണ്ടത്എന്തെന്നാൽക്രിസ്തിയനുംആശാ
മയനുംഅവനെവിട്ടുമുമ്പൊട്ടുനടന്നുകുറയദൂരംഎത്തിയശെഷംഅവ
രിൽഒരുവൻമറിഞ്ഞുനൊക്കിലൊകപ്രെമശാസ്ത്രിഅൎത്ഥാഗ്രഹാചാൎയ്യ
ൻസൎവ്വസംഗ്രവൈദ്യൻഎന്നീമൂന്നുപെർഐഹികസക്തനമ്പ്യാരുടെ
പിന്നാലെവന്നുഎത്തിയപ്പൊൾതമ്മിൽകുശലംവിചാരിച്ചത്കണ്ടു—ഐഹി
കസക്തനമ്പ്യാരുംആമൂവരുംചെറുപ്പത്തിൽലൊഭരാജ്യത്തിൻഉത്തരദി
ക്കിലെലാഭപ്രിയപുരത്തിൽഅഭ്യസിപ്പിച്ചുവരുന്നപിടിച്ചുപറിഗുരുനാഥ
ന്റെഅടുക്കൽനിന്നുപഠിച്ചതുകൊണ്ടുതമ്മിൽനല്ലപരിചയമായിരുന്നു—
ആഗുരുനാഥൻബലാല്ക്കാരവുംവഞ്ചനയും മുഖസ്തുതിയുംകളവുംകപടഭ
ക്തിയുംകൊണ്ടുഎങ്ങിനെഎങ്കിലുംലാഭമുണ്ടാക്കുവാൻതക്കവിദ്യകളെഗ്ര
ഹിപ്പിച്ചുശീലംവരുത്തിയതിനാൽഅവരിൽഓരൊരുത്തന്നുഅങ്ങിനെ
ഒരുപാഠശാലയിൽഗുരുവായിരിപ്പാൻസാമൎത്ഥ്യമുണ്ടായിരുന്നു—
അവർതമ്മിൽസല്ക്കാരംകഴിച്ചശെഷംഅൎത്ഥാഗ്രഹാചാൎയ്യൻഐഹിക

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/98&oldid=189250" എന്ന താളിൽനിന്ന് ശേഖരിച്ചത്