താൾ:CiXIV268.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൧

മെല്പടികല്പനനടത്തുന്നതുകാണ്മാനായിമായാപുരവാസികളും
ചന്തക്കാരുംഅസംഖ്യമായിവന്നുകൂടിയശെഷംഅവർവിശ്വസ്തനെ
ചമ്മട്ടികൊണ്ടുഅടിച്ചുകൊത്തിയുംകുത്തിയുംകല്ലെറിഞ്ഞുംകൊ
ണ്ടുകൊന്നാറെ,അവന്റെശരീരവുംചുട്ടുഭസ്മമാക്കികളഞ്ഞു—ഇങ്ങിനെവിശ്വസ്ത
ന്റെഅവസാനം—

എങ്കിലുംആശത്രുസമൂഹത്തിന്നുകാണ്മാൻവഹിയാത്തരഥാശ്വ
ങ്ങൾഇറങ്ങിവിശ്വസ്തനായികാത്തുഅവരുടെക്രൂരപ്രവൃത്തിതീൎന്നശെ
ഷംഅവനെകരെറ്റികാഹളംമുതലായവാദ്യഘൊഷങ്ങളാൽമെഘ
മാൎഗ്ഗത്തൂടെവാനപട്ടണദ്വാരത്തിലെക്കകൊണ്ടുപൊയിക്രിസ്തിയന്റെ
കാൎയ്യത്തിന്നുഅന്നുതീൎപ്പുവന്നില്ലതടവിൽതന്നെപാൎക്കെണ്ടിവന്നുദൈവം
ശത്രുക്കളുടെക്രൊധംശമിപ്പിച്ചതുകൊണ്ടുഅവരുടെകൈയിൽനിന്നു
രക്ഷഉണ്ടായിതടവുംവിട്ടുപൊകയുംചെയ്തു—

യഹൊവാസാക്ഷിയാംവിശ്വാസബദ്ധ
മഹൊത്സവംസഭെക്കനിന്റെശ്രദ്ധ
വിശ്വാനന്ദംപ്രഭുനിണക്കെന്നെക്കും
വിശ്വാസദ്രൊഹിഅഗ്നിയിൽവിറെക്കും
കഥാസഞ്ചാരാദഎതുദെശത്തും
ചത്താറെയുംനീപാടിഘൊഷിക്കും

അനന്തരംഞാൻസ്വപ്നത്തിൽകണ്ടത്എന്തെന്നാൽക്രിസ്തിയൻമായാപു
രത്തെവിട്ടുയാത്രയായപ്പൊൾതനിച്ചല്ലപുറപ്പെട്ടത്—ചന്തസ്ഥലത്തുവെ
ച്ചുഅവന്റെയുംവിശ്വസ്തന്റെയുംവാക്കുകളെകെട്ടുകഷ്ടതയിൽകാട്ടി
യക്ഷമയെയുംസൽക്രിയകളെയുംകണ്ടുവിചാരിച്ചതിനാൽനല്ലആശ
യെപ്രാപിച്ചആശാമയൻഅവനൊടുചെൎന്നുഞാൻനിന്റെകൂടപൊരും
എന്നുപറഞ്ഞുംസഹൊദരസഖ്യതചെയ്തു—ഇങ്ങിനെസത്യത്തിന്റെസാക്ഷിക്കാ
യിമരിച്ചവിശ്വസ്തന്റെഭസ്മത്തിൽനിന്നുമറെറാരുത്തൻഎഴുനീറ്റു
ക്രിസ്തിയനൊടുകൂടയാത്രയായിചന്തയിൽപാൎക്കുന്നവരിൽപലരുംകാലക്ര
മെണനമ്മുടെവഴിയെവരുംഎന്നുപറകയുംചെയ്തു—

പിന്നെഅവർഅല്പംവഴിനടന്നശെഷംഐഹികസക്തനമ്പ്യാർഎ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/95&oldid=189244" എന്ന താളിൽനിന്ന് ശേഖരിച്ചത്