താൾ:CiXIV268.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮

യാമല്ലൊഎന്നുപറഞ്ഞുമാറിനില്ക്കയുംചെയ്തു—

മൂന്നാംസാക്ഷിക്കാരനെവിളിച്ചുസത്യംചെയ്യിച്ചാറെഅവൻബൊ
ധിപ്പിച്ചതെന്തെന്നാൽ—

വ്യാജവാതില്ക്കലെരാമൻ—സ്വാമിഞാൻവിശ്വസ്തനെഏറെകാലംമു
മ്പെഅറിയുംഅവൻൟപട്ടണത്തിൽപ്രസിദ്ധമാക്കിയദുൎവ്വാക്കുകളെവി
വരിച്ചുപറവാൻപ്രയാസംതന്നെആകകൊണ്ടുഞാൻമുഖ്യമായ്തമാത്രം
പറയട്ടെ—മഹാരാജാവായബെൾജബൂൽപാപത്തിന്റെജനകനുംഅ
സത്യവാദിയുംആളക്കൊല്ലിയുംആകുന്നുഎന്നുംരാജവംശക്കാരായകാ
മൻരുദ്രൻമായകുബെരൻഇന്ദ്രൻസുബ്രഹ്മണ്യൻമുതലായവർഏതുമി
ല്ല സകലജനങ്ങളുംഎന്നൊടുചെൎന്നുവന്നാൽഈദെവന്മാരുടെഓൎമ്മതന്നെ
മുടിഞ്ഞുപൊകുംഎന്നുപറഞ്ഞതല്ലാതെയുംഈകൊടതിയെയുംജഡ്ജി
അവർകളെയുംവളരെദുഷിച്ചുവികൃതിയുംകഴുവെറിയുംഎന്നപെരിട്ടു
ൟസംസ്ഥാനത്തിലുള്ളസകലപ്രമാണികളെയുംകുക്ഷിസെവകന്മാർ
എന്നുംമറ്റുംഅവൻപറഞ്ഞത്അറിയിപ്പാൻനെരംപൊരാഎന്നു
പറഞ്ഞു—

ഇങ്ങിനെസാക്ഷിവിസ്കാരംകഴിഞ്ഞശെഷംലൊൎഡഗുണനാശനൻവി
ശ്വസ്തനെനൊക്കിജാതിഭ്രഷ്ടായകള്ളനെഈസജ്ജനങ്ങൾബൊ
ധിപ്പിച്ചവാമൊഴികളെകെട്ടുവൊഎന്നുചൊദിച്ചു

വിശ്വസ്തൻ—കെട്ടുഎനിക്കുംവല്ലതുംബൊധിപ്പിപ്പാൻകല്പനഉണ്ടൊ—

ജഡ്ജിഅവർകൾദുഷ്ടനീക്ഷണത്തിൽമരിപ്പാൻയൊഗ്യനെങ്കിലുംനമ്മു
ടെദയാശീലംപ്രസിദ്ധമാക്കെണ്ടതിന്നുനിന്നെരക്ഷിപ്പാൻതക്കന്യായവും
സാക്ഷികളുംഉണ്ടെങ്കിൽബൊധിപ്പിക്കാംഎന്നുകല്പിച്ചു—

വിശ്വസ്തൻ—അസൂയഹസ്സൻഖാൻബഹാദരുടെസാക്ഷിഅസൂയകൊണ്ടു
പറഞ്ഞതാകുന്നുദൈവവചനത്തിന്നുവിരൊധമായആചാരങ്ങളുംപ്രമാണ
ങ്ങളുംമൎയ്യാദകളുംഒക്കകളവുതന്നെആകുന്നുഎന്നുംദൈവത്തെഭയ
പ്പെടാതെലൊകത്തെസ്നെഹിച്ചുതന്നിഷ്ടക്കാരായിനടക്കുന്നമനുഷ്യർഎ
ല്ലാവരുംനശിക്കുംഎന്നുംഞാൻപറഞ്ഞതെഉള്ളു—ഈവാക്കിൽസത്യക്കെ
ടുണ്ടെങ്കിൽഎനിക്കകാണിച്ചുതരെണംഎന്നാൽഞാൻഎന്റെകുറ്റ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/92&oldid=189238" എന്ന താളിൽനിന്ന് ശേഖരിച്ചത്