താൾ:CiXIV268.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൧

ണത്തൊളംവിശ്വസ്തരായിനിന്നാൽരാജാവ്ജീവകിരീടംതരും
ഇങ്ങിനെശത്രുവൈരത്താൽമരിക്കുന്നവൻബഹുകഷ്ടങ്ങളെസ
ഹിക്കെണ്ടിവന്നാലുംയാത്രാപ്രയാസദുഃഖങ്ങളെഒഴിച്ചുഅടു
ത്തവഴിയായിക്ഷണംസ്വൎഗ്ഗീയപട്ടണത്തിൽഎത്തുന്നതുകൊ
ണ്ടുഭാഗ്യവാൻതന്നെനിശ്ചയം—എന്റെവാക്കിൻപ്രകാരംഉ
ണ്ടാകുന്നസമയത്തസ്നെഹിതനായഎന്നെഓൎത്തുപുരുഷന്മാൎക്ക
യൊഗ്യമാകുംവണ്ണംചെറുത്തുനിന്നുനന്മചെയ്യുന്നതിനാൽനിങ്ങ
ളുടെആത്മാക്കളെവിശ്വാസമുള്ളസ്രഷ്ടാവായദൈവത്തിങ്കൽ
ഭരമെല്പിപ്പിൻഎന്നുപറഞ്ഞുപൊകയുംചെയ്തു—

അനന്തരംഞാൻസ്വപ്നത്തിൽകണ്ടതെന്തെന്നാൽ—സഞ്ചാരികൾവന
പ്രദെശംവിട്ടുനടന്നുഉടനെമായാപുരത്തെകണ്ടു—അവിടെമായയെന്നച
ന്തദിവസംതൊറുംനടക്കുന്നുണ്ടു—ആപട്ടണംമായയെക്കാളുംഘനംകുറ
ഞ്ഞതാകകൊണ്ടുംചന്തയിൽക്രയവിക്രയങ്ങൾ്ക്കായിവെച്ചസാധനങ്ങൾ
ഒക്കമായാമയങ്ങൾതന്നെആകകൊണ്ടുംഅതിന്നുമായച്ചന്തഎന്ന
പെർനടപ്പായിവന്നുഅതുപുതിയതുമല്ലഎത്രയുംപുരാണംതന്നെആകു
ന്നു—ഏകദെശംഅയ്യായിരംസംവത്സരംമുമ്പെസജ്ജനങ്ങൾവാനപട്ടണ
ത്തിലെക്കയാത്രയാകുവാൻതുടങ്ങിയനെരംബെൾജബൂൽഅപ്പൊല്യ
ൻലെഗ്യൊൻഎന്നീമൂന്നുഅസുരന്മാർഅവരെതടുപ്പാൻവെണ്ടിഒരുപായം
വിചാരിച്ചുതങ്ങളുടെസെവകന്മാരായശിവൻ—വിഷ്ണു—ഗണപതി—ദുൎഗ്ഗഎന്നും
മറ്റുംഎറിയമായാപ്രവൃത്തിക്കാരെചെൎത്തുവഴിയുടെഇരുപുറവുംആചന്ത
യെസ്ഥാപിച്ചുഭവനരാജ്യങ്ങളുംനിലംപറമ്പുകളുംപൊൻവെള്ളിയാഭര
ണരത്നാദികൾലൊകമഹത്വങ്ങൾഅന്നവാനവെശ്യാസംഗങ്ങൾഭാൎയ്യാഭ
ൎത്താക്കന്മാരുംപുത്രീപുത്രന്മാരുംദാസീദാസന്മാരുംശരീരരക്തങ്ങളുംജീവാ
ത്മാക്കളുംമറ്റുംപലപ്രകാരമുള്ളമൊഹനദ്രവ്യങ്ങളെക്രയവിക്രയങ്ങൾക്കാ
യിട്ടുവെച്ചു—അവിടെകിട്ടാത്തത്ഒന്നുമില്ലകൂത്തുകളുംമൊടിക്കളികളുംചൂ
തുംനൃത്തങ്ങളുംവഞ്ചനയുംപരിഹാസവുംമൌഢ്യവുംചതിയുംകളവുംദിവ
സെനകാണാംദിനംതൊറുംമൊഷണംഅടിപിടി വെശ്യാദൊഷംകുല
കള്ളപ്രമാണംമുതലായതമാശകൾപണംകൊടുക്കാതെനന്നായികാ


11.

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/85&oldid=189225" എന്ന താളിൽനിന്ന് ശേഖരിച്ചത്