താൾ:CiXIV268.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮

ടക്കുന്നപ്രകാരംമറ്റെവിടെകാണും—

വിശ്വ—നെർതന്നെഎങ്കിലുംആകാര്യങ്ങളെകുറിച്ചുസംസാരിക്കുമ്പൊ
ൾഉപകാരംവരെണംഎന്നുനാംവിശെഷാൽനോക്കെണ്ടതാകു
ന്നു—

വാഗീശൻ—അതുതന്നെഞാൻപറഞ്ഞുവല്ലൊ—ആകാൎയ്യങ്ങളെകുറിച്ചു
സംസാരിക്കുന്നതുമഹാഉപകാരമുള്ളതാകുന്നു—ലൊകകാൎയ്യമെ
ല്ലാംമായഎന്നുംസ്വൎഗ്ഗകാര്യമത്രെസാരംഎന്നുംപുനൎജ്ജന്മത്തി
ന്റെആവശ്യവുംനമ്മുടെക്രിയകളുടെപൊരായ്മയുംക്രിസ്തുവിന്റെനീ
തിയുടെഅത്യാവശ്യവുംമറ്റുംഅതിനാൽതന്നെഅറിയെണ്ട
തിന്നുസംഗതിഉണ്ടുഅതല്ലാതെഅനുതപിക്കുന്നതുംവിശ്വസിക്കു
ന്നതുംപ്രാൎത്ഥിക്കുന്നതുംഉപദ്രവംസഹിക്കുന്നതുംഎന്തെന്നുംസുവി
ശെഷവാഗ്ദത്തങ്ങളുംആശ്വാസവുംഎത്രവലിയതെന്നുംവ്യാ
ജൊപദേശംവിരൊധിച്ചുസത്യത്തെഉറപ്പിപ്പാനുംപഠിക്കാത്തവ
രെഅഭ്യസിപ്പിപ്പാനുംവഴിഇന്നത്എന്നുംമറ്റുംഅതിനെകൊ
ണ്ടുശീലിക്കാം—

വിശ്വ—ഇതെല്ലാംസത്യംതന്നെൟവകനിങ്ങളിൽനിന്നുകെട്ടിട്ടുഞാൻ
വളരെസന്തൊഷിക്കുന്നു—

വാഗീശ—അയ്യൊനിത്യജീവത്വത്തിന്നായിവിശ്ചാസവുംഹൃദയത്തിങ്കൽഒ
രുകാരുണ്യവെലയുംആവശ്യംഎന്നുമിക്കവാറുംമനുഷ്യർഅറി
യാതെസ്വൎഗ്ഗരാജ്യംപ്രാപിപ്പതിനായിപൊരാത്തധൎമ്മപ്രവൃത്തി
കളെചെയ്യുന്നതിൽബുദ്ധിക്കെടുആശ്രയിക്കുന്നതുൟഅറി
വ്ഇല്ലായ്കയാൽആകുന്നുകഷ്ടം—

വിശ്വ—കാൎയ്യംതന്നെഎങ്കിലുംഈവകസ്വൎഗ്ഗീയജ്ഞാനംദൈവത്തിന്റെ
ദാനമത്രെമനുഷ്യന്റെപ്രയത്നത്താലുംവാക്കിനാലുംവരിക
യില്ലനിശ്ചയം—

വാഗീ—അത്എനിക്കഅറിയാതിരിക്കാമൊ—സ്വൎഗ്ഗത്തിൽനിന്നുദത്ത
മായതല്ലാതെമനുഷ്യന്ന്ഒന്നുംലഭിപ്പാൻകഴികയില്ല—പ്രവൃത്തി
യാൽഅല്ലകരുണയാൽഅത്രെസകലവുംവരുന്നതാകുന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/72&oldid=189198" എന്ന താളിൽനിന്ന് ശേഖരിച്ചത്