താൾ:CiXIV268.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬

ക്രിസ്തി—അല്ലയൊസഹൊദരനീആശഠനൊടുഅത്രകയൎത്തത്കൊണ്ടുഎനി
ക്കവളരെസന്തൊഷം—എല്ലാമനുഷ്യരുടെമുമ്പാകെയുംസല്ഗുണത്തി
ങ്കൽനമുക്കുനാണംജനിപ്പിപ്പാൻവെണ്ടിതെരുവീഥികളിലുംകൂടി
ഒരുമിച്ചുനടന്നുതന്റെദുശ്ശാഠ്യംപലവിധെനകാണിപ്പാൻഅ
വന്നുഒരുമടിവില്ലഎങ്കിലുംഅവനെമുടക്കുന്നതുനമ്മുടെധൎമ്മംഅ
വൻഎത്രവമ്പുകൾകാണിച്ചാലുംമൂഢന്മാരെമാത്രംഉയൎത്തും—ജ്ഞാ
നികൾമഹത്വത്തെഅവകാശനുഭവിക്കുംഎന്നാൽലജ്ജാബു
ദ്ധിഹീനന്മാരുടെഉയൎച്ചഎന്നുശലൊമൊൻപറഞ്ഞുവല്ലൊ(സുഭ.
൩,൩൫)

വിശ്വ—നാംസത്യത്തിന്നായിധൈൎയ്യമുള്ളവരാകെണംഎന്നുകല്പിച്ച
വനെലജ്ജാമയന്നുവിരൊധമായിവിളിപ്പാൻനമുക്കുബഹുആ
വശ്യംതന്നെ—

ക്രിസ്തി—സത്യംഎന്നാൽനീആതാഴ്വരയിൽമറ്റവല്ലവരെയുംഎതിരെ
റ്റുകണ്ടില്ലയൊ—

വിശ്വ—കണ്ടില്ലഞാൻവിനയതാഴ്വരയിലുംമരണനിഴൽതാഴ്വരയിലുംകൂ
ടിനടക്കുന്നസമയംസൂൎയ്യശൊഭതന്നെഉണ്ടു—

ക്രിസ്തി—അതുനന്നായിഎന്റെഭാഗ്യംവെറെഞാൻവിനയതാഴ്വരയിൽഎ
ത്തിയശെഷംവളരെനെരമായിഅപ്പൊല്യൻരാക്ഷസനൊടുഎ
നിക്കഉണ്ടായപടജീവപൎയ്യന്തംഓൎമ്മവിടുകയില്ല—അവൻഎന്നെ
നിലത്തുതള്ളിവിട്ടുകുത്തിപ്പിടിച്ചപ്പൊൾഎന്റെവാൾകൈയിൽ
നിന്നുതെറിച്ചുപൊകയുംനിന്നെഞാൻവിഴുങ്ങിക്കളയുംഎന്നു
അവൻക്രുദ്ധിച്ചുപറകയുംചെയ്താറെഞാൻചാവാറായിഎന്നു
വിചാരിച്ചുഎങ്കിലുംദൈവംഎന്റെപ്രാൎത്ഥനയെകെട്ടുഎന്നെ
എല്ലാസങ്കടങ്ങളിൽനിന്നുംരക്ഷിച്ചു—മരണനിഴൽതാഴ്വരയിൽ
ഞാൻഎത്തിയശെഷംഅസ്തമിച്ചതുകൊണ്ടുപാതിവഴിഇരുളിൽ
കൂടിനടക്കെണ്ടിവന്നുമരണംഅടുത്തുഎന്നെറിയൊന്നുവിചാരി
ച്ചുവളരദുഃഖിച്ചുദൈവകരുണയാൽനെരംപുലൎന്നുസൂര്യനുംഉ
ദിച്ചപ്പൊൾമാത്രംഅല്പംആശ്വാസത്തൊടെനടക്കയുംചെയ്തു—


9.

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/70&oldid=189194" എന്ന താളിൽനിന്ന് ശേഖരിച്ചത്