താൾ:CiXIV268.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൧

എന്നൊരുവചനംഓൎത്തുഅവളുടെഹാസഭാവവിലാസങ്ങളാൽ
മൊഹിതനായിപൊകാതെഇരിക്കെണ്ടതിന്നുകണ്ണടച്ചുനടന്നപ്പൊ
ൾഅവൾവളരെദുഷിച്ചു—

ക്രിസ്തി—മറ്റുവല്ലഉപദ്രവംഉണ്ടായൊ—

വിശ്വ—ഉണ്ടായിരുന്നുഞാൻവൈഷമ്യഗിരിയുടെഅടിയിൽഎത്തിയ
പ്പൊൾഒരുവൃദ്ധൻവന്നുനീആരെന്നുംഎവിടെക്കയാത്രഎന്നുംചൊ
ദിച്ചതിന്നുവാനൂരിലെക്കപൊകുന്നൊരുസഞ്ചാരിയാകുന്നുഎന്നു
പറഞ്ഞപ്പൊൾനീപ്രാപ്തൻതന്നെശമ്പളംതന്നാൽഎന്റെകൂട
പാൎക്കുമൊഎന്നുചൊദിച്ചശെഷംഊരുംപെരുംപ്രവൃത്തിയുംശ
മ്പളമെത്രതരുംഎന്നുംചൊദിച്ചു—അനന്തരംഅവൻകൈത
വപുരിദെശവുംപഴയആദാമെന്നുപെരുംപ്രപഞ്ചസുഖാനുഭവം
പ്രവൃത്തിയുമാകുന്നുനീപാൎത്താൽനിന്നെസൎവ്വാവകാശിയാക്കും
നിശ്ചയംഎന്നുകെട്ടപ്പൊൾഞാൻഭവനത്തെയുംവെലക്കാരെ
യുംകുറിച്ചുചൊദിച്ചാറെഎന്റെവീടുനാനാലൊകമഹത്വസന്തൊ
ഷങ്ങൾകൊണ്ടുനിറഞ്ഞിരിക്കുന്നുഎന്റെമക്കൾഅല്ലാതെവെല
ക്കാരില്ലഎന്നുപറഞ്ഞു—അപ്പൊൾമക്കൾഎത്രഎന്നുചൊദിച്ച
തിന്റെശെഷംജഡമൊഹംകണ്കൊതിജീവനപ്രതാപംഎന്നു
മൂന്നുപുത്രിമാരെഉള്ളു(൧.യൊഹ.൨,൧൬)നിണക്കമനസ്സുണ്ടെങ്കി
ൽഒരുത്തിയെകെട്ടാംഎന്നുപറഞ്ഞു—എത്രകാലംനിന്റെകൂട
പാൎക്കെണംഎന്നുചൊദിച്ചപ്പൊൾഞാൻജീവിക്കുന്നവരെയുംഎ
ന്നുഅവൻപറഞ്ഞു—

ക്രിസ്തി—പിന്നെനീവൃദ്ധനൊടുആകാര്യംഎങ്ങിനെതീൎത്തു

വിശ്വ—അവന്റെവാക്കുഎത്രയുംനല്ലതെന്നുആദിയിൽഞാൻവിചാരിച്ചു
മനസ്സുമിളകിയെങ്കിലുംമുഖംനൊക്കിയപ്പൊൾപഴയമനുഷ്യനെ
പ്രവൃത്തികളൊടുകൂടെനീക്കികളകഎന്നൊരുഎഴുത്തുനെറ്റിമെ
ലുള്ളത്കണ്ടു

ക്രിസ്തി—അപ്പൊൾനിന്റെഭാവംഎങ്ങിനെആയി

വിശ്വ—ഇവൻഇപ്പൊൾഎന്തുതന്നെപറഞ്ഞാലുംഎത്രമാനിച്ചാലുംഞാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/65&oldid=189183" എന്ന താളിൽനിന്ന് ശേഖരിച്ചത്