താൾ:CiXIV268.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൯

ക്രിസ്തി—അങ്ങിനെയുള്ളശ്രുതിയുണ്ടായൊ—

വിശ്വ—ഉണ്ടായിപലരുംഅങ്ങിനെപറഞ്ഞുകെട്ടു—

ക്രിസ്തി—എന്നാൽനീഅല്ലാതെമറ്റാരുംനാശപുരത്തിൽനിന്നുഓടി
പൊകാത്തതുആശ്ചൎയ്യംതന്നെ—

വിശ്വ—അങ്ങിനെപറഞ്ഞിരുന്നുഎങ്കിലുംഅതുവിശ്ചസിച്ചി
ല്ലഎന്നുതൊന്നുന്നു—പലരുംനിന്നെയുംനിന്റെയാത്രയെയും
കുറിച്ചുപരിഹസിക്കുന്നതുകെട്ടുഎങ്കിലുംനമ്മുടെപട്ടണംഒടുവിൽ
ഗന്ധകാഗ്നിവൎഷത്താൽനശിച്ചുപൊകുംഎന്നുവിശ്ചസിക്കകൊണ്ട
ത്രെഞാൻഓടിപൊന്നതു—

ക്രിസ്തി—നീചപലന്റെവൎത്തമാനംവല്ലതുംകെട്ടുവൊ

വിശ്വ—അവൻഅഴിനിലയൊളംനിന്റെകൂടപൊന്നതുഎല്ലാടവുംപ്രസിദ്ധ
മാകുന്നുചളിയിൽവീണുഎന്നുംചിലർപറഞ്ഞുവീണില്ലഎന്നത്രെ
അവന്റെവാക്കുവീണുഎന്നുഎന്റെപക്ഷം—

ക്രിസ്തി—പട്ടണക്കാർഅവനെചെൎക്കുന്നുവൊ—

വിശ്വ—അവൻമടങ്ങിവന്നശെഷംമഹാനിന്ദ്യനായിതീൎന്നുഎല്ലാവരും
അവനെപരിഹസിച്ചുംനിന്ദിച്ചുംവരുന്നുആരുംഅവന്നുഒരുവെ
ലകൊടുക്കുന്നില്ലഒട്ടുംപുറപ്പെടാതിരുന്നെങ്കിൽനന്നായിരുന്നുപുറ
പ്പെട്ടുമടങ്ങിചെന്നതിനാൽഅവൻഎഴുമടങ്ങുവഷളനായിരിക്കുന്നു—

ക്രിസ്തി—അവൻഉപെക്ഷിച്ചവഴിഅവൎക്കെല്ലാവൎക്കുംനിന്ദ്യമായിരുന്നുവല്ലൊ
പിന്നെഅവനെനിരസിപ്പാൻഎന്തുസംഗതി—

വിശ്വ—അവൻചപലനുംഅസത്യവാനുമാകകൊണ്ടുകഴുവെറിതന്നെ
എന്നവർപറയുന്നു—ൟവഴിയെവിട്ടത്കൊണ്ടുഅവനെനിന്ദി
ച്ചുപഴഞ്ചൊല്ലാക്കുവാൻദൈവശത്രുക്കൾ്ക്കകല്പനഉണ്ടുഎന്നുഎനി
ക്കതൊന്നുന്നു—

ക്രിസ്തി—നീഒരുസമയമെങ്കിലുംഅവനൊടുസംസാരിച്ചുവൊ—

വിശ്വ—ഞാൻഒരുസമയംഅങ്ങാടിയിൽവെച്ചുകണ്ടപ്പൊൾഅവൻസ്വ
പ്രവൃത്തിയാൽനിന്ദ്യനെന്നപൊലെമുഖംതിരിച്ചുപൊയിക്കളഞ്ഞ
ത്കൊണ്ടുഅവനൊടുസംസാരിപ്പാൻഇടവന്നില്ല—

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/63&oldid=189179" എന്ന താളിൽനിന്ന് ശേഖരിച്ചത്