താൾ:CiXIV268.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮

ഹാഅത്ഭുതംപെരുത്തലൊകം
ഈസങ്കടത്തിലുള്ളശൊകം
അകന്നുജീവനുണ്ടല്ലൊ
നമൊസ്തുതെതുണെച്ചഹസ്തം
തമൊബലംനിന്നാലെഗ്രസ്തം
നിൻഊക്കംആജ്ഞയുംവിശ്വസ്തം
എന്നെക്കുംവാഴ്കഎൻവിഭൊ—എന്നുപാടുകയുംചെ
യ്തു— അനന്തരംക്രിസ്തിയൻയാത്രയായിവഴിസമീപത്തുസഞ്ചാരികൾക്കവെ
ണ്ടികുന്നിച്ചുണ്ടാക്കിയൊരുതറയെകണ്ടുകയറിനൊക്കിയപ്പൊൾമുമ്പിൽഓ
ടുന്നവിശ്വസ്തൻഎന്നവനെകണ്ടുഎടൊഞാനുംകൂടവരുന്നുഎന്നുതി
ണ്ണംവിളിച്ചാറെഅവൻമറിഞ്ഞുനൊക്കിയതുക്രിസ്തിയൻകണ്ടുഞാൻ
വരുവൊളംനില്ക്കഎന്നുചൊന്നശെഷംവിശ്വസ്തൻഞാൻപ്രാണര
ക്ഷെക്കായിഓടുന്നുകുലപാതകിവഴിയെവരുന്നുണ്ടുഎന്നുപറഞ്ഞപ്പൊൾ
ക്രിസ്തിയൻപെടിച്ചുപാഞ്ഞുചെന്നുവിശ്വസ്തന്റെമുമ്പിൽഎത്തിപിമ്പൻമു
മ്പനായിവന്നുഎന്നുപറഞ്ഞുഅല്പംമാനംവിചാരിച്ചുചിരിച്ചുസൂക്ഷിക്കായ്ക
യാൽകാൽതടഞ്ഞുവീണുവിശ്വസ്തന്റെസഹായത്താൽമാത്രംഎഴുനീല്പാ
ൻകഴിവുണ്ടായി—എന്നാറെഇരുവരുംബഹുവാത്സല്യത്തൊടെനടന്നുപ്ര
യാണത്തിൽകണ്ടുകെട്ടകാര്യങ്ങളെകുറിച്ചുസംസാരിപ്പാൻതുടങ്ങി—

ക്രിസ്തി—അല്ലയൊപ്രിയസഹൊദരദൈവാനുഗ്രഹത്താൽനമ്മളിൽകണ്ടു
നിന്റെകൂടഈനല്ലവഴിയിൽഎനിക്കനടപ്പാനായിട്ടുസംഗതിവന്നത്കൊ
ണ്ടുവളരെസന്തൊഷം—

വിശ്വസ്തൻ:ഞാൻപട്ടണത്തിൽനിന്നുതന്നെനിന്റെകൂടപോരുവാ
ൻവിചാരിച്ചിരുന്നുഎങ്കിലും,നീക്ഷണത്തിൽപോന്നതിനാൽ
ഞാൻഇത്വരെയുംഏകനായിനടക്കേണ്ടിവന്നു—

ക്രിസ്തി:ഞാൻപോന്നാറെ,നീഎത്രദിവസംനാശപുരത്തിൽപാൎത്തു—

വിശ്വസ്തൻ—സഹിപ്പാൻകഴിവൊളംപാൎത്തു–നീപൊന്നശെഷംനമ്മുടെപ
ട്ടണംഉടനെഅതിവൎഷത്താൽമുടിഞ്ഞുപൊകുമെന്നൊരുവ
ൎത്തമാനംഎല്ലാടവുംപ്രസിദ്ധമായിരുന്നു—


8.

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/62&oldid=189178" എന്ന താളിൽനിന്ന് ശേഖരിച്ചത്