താൾ:CiXIV268.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൭

ളെഹിംസിച്ചുകൊല്ലുകയുംചെയ്തു.അങ്ങിനെഇരിക്കുമ്പൊൾസഞ്ചാര
വീരനായഒരുവൻസുന്ദരപുരിയിലെഗൃഹവൃത്താന്തങ്ങളെകണ്ടുംരാപ്പ
കൽവായിച്ചുധ്യാനിച്ചുംപ്രാൎത്ഥിച്ചുംകൊണ്ടുചിയൊൻവഴിയുടെന്യായങ്ങ
ളെയുംദിഗ്വിശെഷങ്ങളെയുംഗ്രഹിച്ചുലൊകത്തിൽഎല്ലാടവുംഅറിയിച്ച
പ്പൊൾഅനെകസഞ്ചാരികൾകൂടവന്നുരാക്ഷസന്റെചുവരിനെഇടി
ച്ചുനീക്കിഅവന്റെദൂഷ്യങ്ങളെഎല്ലാംവെളിപ്പെടുത്തുകയാൽപലരും
അവനെഉപെക്ഷിച്ചുമഹത്വവുംദിവസെനകുറഞ്ഞുപൊകുന്നുണ്ടുഅ
തുകൊണ്ടുഅവന്റെദഃഖവുംകൊപവുംപെരുകിസഞ്ചാരികളെകണ്ടാൽ
ഹിംസിപ്പാൻമനസ്സാകുന്നുഎങ്കിലുംപാടില്ലായ്കകൊണ്ടുവിരലി
നെകടിച്ചുകൊണ്ടിരുന്നു—

മുഹമ്മദരാക്ഷസൻ൧൨൦൦വൎഷംമുമ്പെജനിച്ചുജ്യെഷ്ഠാനുജന്മാരായവി
ഗ്രഹാസുരപാപ്പാമാരൊടുയുദ്ധംചെയ്തുരാജ്യവുംഅതിക്രമിച്ചുഒരുവലിയ
അംശംനശിപ്പിച്ചുസ്വാധീനമാക്കിവളരെമഹത്വത്തോട്വാണുവിശ്ചസ്തന്മാ
ൎക്കഎല്ലാവിധമുള്ളജഡമൊഹദ്രവ്യങ്ങളെനല്കിമെലുംപ്രപഞ്ചസുഖാദി
ഭൊഗങ്ങളാൽനിറഞ്ഞസുവൎക്കംഅവകാശമായിവരുംശെഷമുള്ളവർഒക്ക
നിത്യനരകാഗ്നിയിൽഇരിക്കെണ്ടിവരുംഎന്നുഉപദെശിച്ചുഅവനെസെവി
ക്കാത്തവരെയുംപലസഞ്ചാരികളെയുംഉപദ്രവിച്ചുകൊന്നതിനാൽഅവൻ
ലൊകത്തിൽഭയങ്കരനായിതീൎന്നുഈദിവസംവരെയുംഅവന്റെകൊപം
വലിയതുംവാൾകൂൎമ്മയുള്ളതുമാകുന്നുപൊരുതിജയിപ്പാൻആഗ്രഹിക്കുന്നുഎ
ങ്കിലുംഇപ്പൊൾവൃദ്ധതഅവീൻസെവസ്ത്രീഭോഗംമുതലായവറ്റാൽകുഴങ്ങി
തമ്പിൽപാൎത്തനേരംപൊക്കെണ്ടതിന്നുവെളുത്തതാടിയെമ്പികൊണ്ടി
രിക്കുന്നുഅവനെകാത്തലായള്ളാഇല്ലള്ളാമുഹമ്മദ്റസൂലള്ളാഎന്ന്വിളി
ച്ചുകൊണ്ടിരിക്കുന്നവർകടന്നുവരുന്നസഞ്ചാരികളെപരിഹസിച്ചുംനിന്ദി
ച്ചുംപൂഴിയുംചരലുംഎറിഞ്ഞുംതുപ്പിയുംകൊണ്ടുകുറയസൌഖ്യക്കെടുവരു
ത്തും—

ക്രിസ്തിയൻരാക്ഷസന്മാരുടെഗുഹകൂടാരങ്ങളെഒരുവിഘ്നംകൂടാതെകട
ന്നശെഷംവളരെസന്തൊഷിച്ചുമരണനിഴലിന്റെതാഴ്വരയിൽസഹി
ച്ചകഷ്ടങ്ങളെയുംകൎത്താവിനാൽതനിക്കഉണ്ടായരക്ഷയെയുംഓൎത്തു


8.

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/61&oldid=189176" എന്ന താളിൽനിന്ന് ശേഖരിച്ചത്