താൾ:CiXIV268.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬

ൻവളരെപരിഹാസവുംആൎപ്പുംമറ്റുംകെട്ടുപൂഴിയുംചരലുംഅല്പംകൊണ്ടു
എങ്കിലുംവെറെയൊരുദൊഷവുംവന്നില്ല—

ക്രിസ്തിയന്നുആപ്രദെശത്തിൽനാശംവരായ്കകൊണ്ടുഞാൻവളരെഅതി
ശയിച്ചു.രാക്ഷസന്മാരുടെപൂൎവ്വാവസ്ഥയെഅന്വെഷിച്ചുകെട്ടതാവി
ത്വിഗ്രഹാസുരൻപണ്ടുഭൂലൊകംഒക്കയുംഅടക്കിതന്റെകൊട്ടയിൽ
എണ്ണമില്ലാതൊളംവിദ്വാന്മാർകവികൾജ്യൊതിഷക്കാർപൊൻവെള്ളി
മുതലായസമ്പത്തുംമറ്റുംചെൎത്തുവലിയമഹത്വത്തൊടെവാണു
കൊണ്ടിരുന്നുഎങ്കിലുംചിയൊൻകൎത്താവ്വിഗ്രഹാസുരന്റെരാജ്യത്തൂ
ടെചിയൊനിലെക്ക്ഒരുവഴിയുണ്ടാക്കുവാൻതുടങ്ങിയപ്പൊൾഘൊരയുദ്ധ
മുണ്ടായിരാജാതാനുംഅവന്റെസൈന്യത്തിൽഎറിയൊരുവിശ്ച
ശ്വസ്തരുംപടയിൽവീണുവീര്യസ്വൎഗ്ഗംപ്രാപിച്ചശെഷംരാക്ഷസനുംതളൎന്നു
മുറിയെറ്റുവീണുപകൽകാലത്തഅൎദ്ധപ്രാണനായികിടക്കുന്നുരാത്രിയി
ൽമാത്രംസഞ്ചാരികളെഉപദ്രവിപ്പാൻശെഷിയുണ്ടാകകൊണ്ടുപ്രകാ
ശത്തിൽനടക്കുന്നക്രിസ്തിയനെഉപദ്രവിക്കാതെഇരുന്നു—

വിഗ്രഹാസുരന്റെഅനുജനായപാപ്പാഎറിയസമയംജ്യെഷ്ഠന്റെ
കൊട്ടയിൽതന്നെപാൎത്തുവിദ്യയെല്ലാംശീലിച്ചുമഹാകൌശലക്കാരനായി
തീൎന്നുജ്യെഷ്ഠൻതൊറ്റുപൊയിഎന്നുകണ്ടപ്പൊൾചിയൊൻരാജാവി
ന്നുസമ്മാനങ്ങളെകൊണ്ടുവന്നുകീഴടങ്ങിവന്ദിച്ചുഅവന്റെനാമത്തിൽവാ
ഴുവാൻതുടങ്ങിലൊകമഹത്വത്തെയുംഎറിയസൈന്യങ്ങളെയുംതന്റെ
കൊട്ടയിൽചെൎത്തുഇഷ്ടന്മാൎക്കകിരീടങ്ങളെനല്കിരാജാക്കന്മാരാക്കിജ്യെ
ഷ്ഠന്റെശാസ്ത്രികളൊടുകൂടപഠിച്ചജ്ഞാനത്താൽവളരെമാനുഷകല്പിതങ്ങ
ളെഉണ്ടാക്കിരാജ്യനീതികളെമാറ്റിചിയൊൻവഴിയെഒരുചുവർകെട്ടി
അടച്ചുചുവരിൽഒരുചെറുവാതിൽതുറന്നുവെച്ചുഎന്നെവന്ദിച്ചുഎ
ന്റെകല്പനആചരിച്ചുകൈക്കൂലിയുംകൊടുത്തുവരുന്നജനങ്ങൾമാത്രം
എന്റെവാതിൽക്കൽകൂടെകടന്നുചിയൊൻപട്ടണത്തിലെക്കപൊകാം
ശെഷമുള്ളവരൊക്കനരകത്തിലെക്കവീഴുംഎന്നുലൊകത്തിൽഎങ്ങും
ഒരുപരസ്യംപ്രസിദ്ധമാക്കിതന്റെകല്പനലംഘിച്ചുപണംതരാതെ
വെറെയൊരുവഴിയായിചിയൊനിലെക്കപൊകുവാൻനൊക്കിസഞ്ചാരിക

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/60&oldid=189174" എന്ന താളിൽനിന്ന് ശേഖരിച്ചത്