താൾ:CiXIV268.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൫

കകൊണ്ടുക്രിസ്തിയൻവളരെസന്തൊഷിച്ചുഹാദൈവംതന്റെവിളക്കിനെ
എന്റെതലമെൽപ്രകാശിക്കുമാറാക്കിഅവന്റെവെളിച്ചത്താൽഇരുളിൽ
കൂടസുഖെനനടക്കയുംചെയ്യും(യൊബ.൨൯,൨)എന്നുപറഞ്ഞു—

ആപ്രകാശത്തിൽക്രിസ്തിയൻനടന്നുതാഴ്വരയുടെഅതിരിൽഎത്തിയപ്പൊ
ൾവഴിയുടെവലഭാഗത്തുരാക്ഷസശ്രെഷ്ഠനായവിഗ്രഹാസുരൻജടവള
ൎത്തിയുംസൎവ്വാംഗംഭസ്മംതെച്ചുംവായിതുറന്നുംനാവുനീട്ടിയുംതലഒരുലിംഗ
ത്തിന്മെൽവെച്ചുംകൊണ്ടുഒരുഗുഹയിൽനഗ്നനായികിടന്നുരാമൻ—കൃ
ഷ്ണൻനാരായണൻമൊഹിനിഎന്നുംമറ്റുംഅവന്റെഭൃത്യന്മാർചുറ്റും
നിന്നനൊക്കികൊണ്ടിരുന്നു—ഗുഹയുടെപുറത്തുഒരുവലിയതെർഉരുളി
ൻകീഴെകൃമിച്ചുനാറുന്നശവങ്ങളുംഎണ്ണമില്ലാത്തൊളംഅസ്ഥികളുംകിടന്നു
രഥത്തിന്റെവടക്കഭാഗത്തുഉടന്തടിഏറിമരിച്ചവിധവമാരുടെഭസ്മങ്ങളും
തെക്കെഭാഗത്തുകൊന്നിട്ടുള്ളഏറിയപെൺകുഞ്ഞങ്ങളുടെഅസ്ഥികളും
ചിതറികിടക്കുന്നതുകണ്ടു—

അല്പംനടന്നശെഷംവഴിയുടെവലത്തുഭാഗത്തുതന്നെമറ്റൊരുഗുഹയിൽ
മുമ്മുടിധരിച്ചുംചുകന്നഅങ്കിഉടുത്തുംവാൎക്കെട്ടിൽതാക്കൊലുംവാളുംകെട്ടി
യുംവലങ്കൈയിൽജപമാലയുംഇടങ്കൈയിൽക്രൂശുംപിടിച്ചുംകൊണ്ടുപാ
പ്പാരാക്ഷസൻഒരുസിംഹാസനത്തിന്മെൽഇരിക്കുന്നതുംപുറത്തുസാമ്പ്രാണി
പ്പുകകയറിയുംഅകത്തുവളരെനിലവിളക്കുകൾകത്തിയുംഗുഹയുടെസമീ
പത്തുശവാസ്ഥികളുംമാംസകഷണങ്ങളുംഭസ്മവുംകിടക്കുന്നതുംകണ്ടുകടന്നു
ചെന്നപ്പൊൾരാക്ഷസൻവളരെക്രുദ്ധിച്ചു ഹാവികൃതിനിന്റെജ്യെഷ്ഠന്മാ
രെപലരെയുംഞാൻകൊന്നപ്രകാരംനിന്നെയുംകൊല്ലുംഎന്നുപറഞ്ഞു
വിരലിനെകടിച്ചുഎങ്കിലുംഒന്നുംചെയ്വാൻപാടില്ലാതെവന്നു—
അവൻപിന്നെയുംഅല്പംനടന്നശെഷംവഴിയുടെഇടഭാഗത്തുഒരുവലി
യകൂടാരത്തിൽജ്യൊനുജന്മാരായവിഗ്രഹാസുരപ്പാപ്പാമാരുടെവൈരിയാ
യമുഹമ്മദരാക്ഷസൻപച്ചത്തലപ്പാവ്കെട്ടിഅതിൽഅൎദ്ധചന്ദ്രാകാരം
ധരിച്ചുംവലിയഅങ്കിയുടുത്തുംവലങ്കൈയിൽവാളുംഇടങ്കൈയിൽകുറാ
നുംപിടിച്ചുംകൊണ്ടിരിക്കുന്നതുംചുറ്റുംലായള്ളാഇല്ലള്ളാമഹമ്മദറസൂല
ള്ളാഎന്നുവിളിക്കുന്നവരെയുംഅസംഖ്യമായികണ്ടുഅവിടെക്രിസ്തിയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/59&oldid=189172" എന്ന താളിൽനിന്ന് ശേഖരിച്ചത്